'സ്ലീപ്പർ സെല്ലുകൾ' നിരീക്ഷണത്തിൽ;പിടി വീഴുമെന്നായതോടെ ഓടി നടന്ന് പോസ്റ്റും കമൻറുകളും മുക്കുന്നു. പ്രൊഫൈലുകളും അപ്രത്യക്ഷമായിത്തുടങ്ങി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘സ്ലീപ്പർ സെല്ലുകൾ’ നിരീക്ഷണത്തിൽ;പിടി വീഴുമെന്നായതോടെ ഓടി നടന്ന് പോസ്റ്റും കമൻറുകളും മുക്കുന്നു. പ്രൊഫൈലുകളും അപ്രത്യക്ഷമായിത്തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 12:56 pm IST
FacebookTwitterWhatsAppTelegram

കൊച്ചി:സംയുക്ത സൈനിക മേധാവിയും സംഘവും അപകടത്തിൽ പെട്ട വാർത്ത ആഘോഷമാക്കിയവരെക്കുറിച്ചു വിവിധ ഏജൻസികൾ അന്വേഷണം തുടങ്ങി.സോഷ്യൽ മീഡിയയിലും,വിവിധ മാദ്ധ്യമങ്ങളിലും വന്ന അപകടവാർത്തയിലെ കമന്റ് ബോക്സിലാണ് അത്യന്തം നീചമായ രീതിയിൽ ചിലർ രാജ്യത്തെയും സൈന്യത്തെയും അവഹേളിച്ചത്. പാകിസ്ഥാനിൽ നിന്നുള്ള പ്രൊഫൈലുകൾ ട്വിറ്ററുകളിലും,ഫേസ്ബുക്കിലും ആഹ്ളാദം പങ്കിട്ടിരുന്നു.ഇസ്ലാമിസ്റ്റുകളായ മലയാളികളിൽ ചിലരും ഇവർക്കൊപ്പം ചേർന്നു.പ്രധാനമന്ത്രി കൂടി കൊല്ലപ്പെടേണ്ടതായിരുന്നു എന്നതടക്കമുളള കമന്റുകളും ചിലർ പങ്ക് വെച്ചു.തീവ്ര ഇസ്ളാമികവാദികളായ ചിലരുടെ പ്രൊഫൈലിൽ നിന്നാണ് കമന്റുകളിൽ മിക്കതും ഉണ്ടായത്.വാർത്ത ചാനലുകളിൽ ലൈവ് സ്ട്രീമിൽ പൊട്ടിച്ചിരി റിയാക്ഷൻ ഇട്ടു കൊണ്ടും ഇവർ സന്തോഷം പ്രകടിപ്പിച്ചു.
മലയാള മാദ്ധ്യമങ്ങളുടെ വാർത്താ പേജുകളിൽ ചിരി റിയാക്ഷൻ ഇട്ട് കൊണ്ടായിരുന്നു പ്രതികരണങ്ങൾ.കേരളത്തിലെ നിരവധി ഫേസ്ബുക്ക് ഐഡികൾ ഇതോടെ പപ്ലിക് പോസ്റ്റുകളാക്കി ഇട്ടുകൊണ്ട് സോഷ്യൽ മീഡിയ പ്രതിഷേധം അറിയിച്ചു.അന്തർദേശീയ മാദ്ധ്യമങ്ങളിൽ പാക് അനുകൂലികളാണ് കൂടുതലെങ്കിൽ കേരളത്തിൽ തീവ്ര ഇസ്ലാമിസ്റ്റുകളായിരുന്നു ഇക്കാര്യത്തിൽ മുന്നിൽ നിന്നത്

കൊല്ലപ്പെട്ട വീരസൈനികർക്ക് പ്രണാമം അർപ്പിക്കുന്നതോടൊപ്പം ഇത്തരം രാജ്യവിരുദ്ധ പോസ്റ്റുകൾ കമൻറ്റുകൾ,റിയാക്ഷൻസ് എന്നിവ സ്ക്രീൻ ഷോട്ടുകളായി സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയായി.ഇസ്ലാമിക ഭീകരവാദികളുടെ സ്ലീപ്പർ സെല്ലുകളാണിവരെന്ന് വ്യക്തമാക്കുന്നതായിരുന്നു പലരുടെയും പ്രൊഫൈലുകൾ.
ദേശീയ മാദ്ധ്യമങ്ങളുടെ കമന്റ് ബോക്സുകളിൽ അടക്കം ഇന്ത്യ വിരുദ്ധത പറയാനും,ആഹ്‌ളാദം പങ്കിടാനും ഇവർ മത്സരിക്കുയായിരുന്നു.ഇതിൽ ഏറിയതും മലയാളത്തിൽ ആയിരുന്നു. പ്രത്യക്ഷത്തിൽ ഇടത്-സി പി എം പ്രൊഫൈൽ എന്ന് തോന്നിക്കുകയും,എന്നാൽ തീവ്ര ഇസ്ളാമിക ആശയങ്ങൾ പങ്ക് വയ്‌ക്കുന്നതുമായിരുന്നു ഐ ഡികളിൽ പലതും.ഇവരിൽ പലരും വിദേശത്ത് ജോലിയുള്ളവരാണ്.ഗൾഫ് നാടുകളിലെ സുരക്ഷിതത്വത്തിൽ ഇരുന്നാണ് പലരും ഗുരുതരമായ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്.

പൊട്ടിച്ചിരി ദേശീയ തലത്തിലടക്കം ചർച്ചയായതോടെ ഇത്തരം പ്രൊഫൈലുകൾ രഹസ്യാനേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.പ്രൊഫൈലുകളും,കമന്റ്റ് സ്ക്രീൻ ഷോട്ടുകളും ശേഖരിക്കുന്നതായാണ് വിവരം. സംഭവം കൈവിട്ടതോടെ പലരും കമന്റുകളും റിയാക്ഷനുകളും മുക്കിത്തുടങ്ങി.
ചില തീവ്രഗ്രൂപ്പുകൾ വഴി പ്രവർത്തകർക്ക് കമന്റുകൾ ഡിലീറ്റ് ചെയ്യാൻ നിർദേശം നൽകിയതായും വിവരമുണ്ട്.

പിടി വീഴുമെന്നായതോടെ ഓടി നടന്ന് തങ്ങളുടെ പോസ്റ്റുകളും കമന്റുകളും ഡിലീറ്റ് ചെയ്യാനുള്ള തിരക്കിൽ ആണ് ജിഹാദി സ്ലീപ്പർ സെല്ലുകൾ.ചിലർ പ്രൊഫൈൽ തന്നെ ഡിലീറ്റ് ചെയ്ത് അപ്രത്യക്ഷം ആയിട്ടുണ്ട്.

Tags: PFIsocial mediaHELICOPTER CLASHterror activitiesSleeper Cells
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies