നേപ്പാളില്ലാതെ ശ്രീരാമഭഗവാൻ പോലും അപൂർണ്ണനാണ്;ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ഹിമാലയത്തോളം ഉറപ്പുള്ളതും ഉന്നതവുമാണ്: പ്രധാനമന്ത്രി നരേന്ദ്രമോദി
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

നേപ്പാളില്ലാതെ ശ്രീരാമഭഗവാൻ പോലും അപൂർണ്ണനാണ്;ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ഹിമാലയത്തോളം ഉറപ്പുള്ളതും ഉന്നതവുമാണ്: പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2022, 06:15 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം രാഷ്‌ട്രീയത്തിന് അതീതമാണെന്നും നേപ്പാളില്ലാതെ അയോദ്ധ്യയിലെ ശ്രീരാമഭഗവാൻ പോലും അപൂർണ്ണനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നേപ്പാളിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ഹിമാലയത്തോളം ഉറപ്പുള്ളതും ഉന്നതവുമാണെന്നും ഭഗവാൻ ബുദ്ധന്റെ ത്യാഗവും സാമൂഹ്യ ആദ്ധ്യാത്മിക ധാരയുടേയും പൊൻനൂലാണ് ഇരുരാജ്യങ്ങളേയും ബന്ധിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

ബുദ്ധഭഗവാൻ ജന്മമെടുത്ത പുണ്യസ്ഥാനത്തിന്റെ ഊർജ്ജം വിവരിക്കാൻ സാധിക്കാ ത്തതാണ്. മുക്തിധാം, പശുപതിനാഥ്, ജനക്പുരി, മായാദേവീ എല്ലാം പുണ്യസ്ഥലങ്ങളാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ സാഗർമാഥായുടെ നാട്. ഏറ്റവും പുരാതന സംസ്‌കാരത്തിന്റെ നാടാണിത്. രാഷ്‌ട്രീയത്തിനപ്പുറമാണ് ഭാരതീയർ നേപ്പാളിനെ കാണുന്നത്. നേപ്പാളിൽ നിന്നുള്ളവർ കാശിവിശ്വനാഥനെ തൊഴുമ്പോഴും അതേ സാംസ്‌കാരിക ധാരയാണ് ഒഴുകുന്നത്. ഇത് ആദ്ധ്യാത്മികതയുടെ വലിയൊരു മൂലധന മാണെന്ന് നാം ഇരുരാജ്യത്തെ ജനങ്ങളും തിരിച്ചറിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ലോകത്തിലെ എല്ലാത്തരം പ്രശ്‌നങ്ങൾക്കിടയിലും ഇന്ത്യയും നേപ്പാളും ആഗോള മാനവികതയുടെ പ്രചാരകരായി രംഗത്ത് നേതൃത്വം കൊടുക്കേണ്ടവരാണ്. ലോകശാന്തി ക്കായി പ്രവർത്തിക്കേണ്ടവരാണ് ഇരുരാജ്യങ്ങളും. ശ്രീബുദ്ധൻ ബോധവും പരീക്ഷണവും ഒരുപോലെ കാണിച്ചു തന്ന ആദ്ധ്യാത്മിക വ്യക്തിത്വമാണ്. എല്ലാം നേടാനല്ല നേടിയതെല്ലാം ത്യജിക്കാനാണ് അദ്ദേഹം നമ്മെ ശീലിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മത്യാഗവും നിരന്തര പരീക്ഷണവും സാമൂഹ്യമായ ഉന്നതിയ്‌ക്കായിട്ടായിരുന്നു.

നാം സ്വയം ദീപമായി ജ്വലിക്കൂ. എന്നെയല്ല പൂജിക്കേണ്ടത്. സ്വയം പരീക്ഷണം നടത്തി ആത്മസാക്ഷാത്കാരം നേടൂ എന്നാണ് ബുദ്ധഭഗവാൻ നൽകിയ സന്ദേശം. മനുഷ്യ ജീവിതത്തിൽ യാതൊരു തരം വിഭജനമോ വേർതിരിവോ അദ്ദേഹം കണ്ടില്ല. വസുധൈവ കുടുംബകമെന്ന ഈ ലോകം മുഴുവൻ ഒന്നാണെന്ന സന്ദേശം അദ്ദേഹം മുറുകെപ്പിടിച്ചു. വൈശാഖ പൂർണ്ണിമയെന്ന ഒരേ തിഥിയിൽ ജനനവും ബോധോദയവും സമാധിയും സംഭവിക്കുക എന്നത് ലോകത്തിൽ ഒരു മഹാത്മാവിനും സംഭവിച്ചിട്ടില്ലെന്നും അത് ശ്രീബുദ്ധഭഗവാന്റെ അനുഗ്രഹം ലഭിച്ച നാം ഭാഗ്യവാന്മാരാണെന്നും നരേന്ദ്രമോദി പറഞ്ഞു.

ഗുജറാത്തിലെ വട്‌നഗറിലാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് ബുദ്ധശിക്ഷണം നടന്നിരുന്നത്. ആ പുണ്യ സ്ഥലത്ത് ജനിക്കാനായത് തനിക്ക് വലിയ അനുഭൂതിയും അഭിമാനവുമാണ് നൽകുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.

നേപ്പാളിൽ ബുദ്ധസംസ്‌കാരം പഠിപ്പിക്കാനുള്ള ഗവേഷണം നടത്താനുള്ള സ്ഥാപനം ഇന്ത്യ നിർമ്മിച്ചു നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ബുദ്ധസർക്യൂട്ട് വഴി നേപ്പാളും ഇന്ത്യയുടെ സാംസ്‌കാരിക തീർത്ഥയാത്രയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചതിലും സന്തോഷമുണ്ട്. ഡോ. അംബേദ്ക്കർ ചെയർ ലുംബിനി സർവ്വകലാശാലയിൽ സ്ഥാപിക്കാനും തീരുമാനിച്ച വിവരം സസന്തോഷപൂർവ്വം അറിയിക്കുന്നു. ഇവയ്‌ക്കൊപ്പം കാഠ്മണ്ഡു, ത്രിഭുവൻ എന്നീ സർവ്വകലാശാലയുടെ വളർച്ചയ്‌ക്കും ഇന്ത്യയുടെ പങ്കാളിത്തം ഉണ്ടാകുമെന്നും ഉറപ്പുതരുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു.

അതിർത്തിയിൽ ഇരുരാജ്യത്തെ ജനങ്ങൾക്കും വരാനും പോകാനുമായി ഭൗരാവ-സോനോലിയിൽ സംയുക്ത ചെക്‌പോസ്റ്റ് തുറക്കുന്നതിലൂടെ ടൂറിസം കൂടുതൽ വേഗത്തിലാകും. വാണിജ്യമേഖലയ്‌ക്കും ഉണർവ്വുണ്ടാകുമെന്നകാര്യത്തിൽ സംശയമില്ലെന്നും വരാനിരിക്കുന്ന നാളുകളിൽ ഇന്ത്യ-നേപ്പാൾ ബന്ധം സുശക്തമായിരിക്കുമെന്നും അതിർത്തിയിലെ സുരക്ഷയിലും അത് പ്രതിഫലിക്കുമെന്നും നരേന്ദ്രമോദി ഉറപ്പുനൽകി.

Tags: india-nepal
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

സമാധാന ചർച്ചകൾ പരാജയപ്പെട്ടു; പാകിസ്ഥാൻ ഉത്തരവാദിത്തമില്ലാതെ പെരുമാറി, രൂക്ഷ വിമർശനവുമായി അഫ്​ഗാനിസ്ഥാൻ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

Latest News

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies