പ്രവാചകനിന്ദയുടെ ശിക്ഷ തലയറുക്കലാണെന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത് ; ഇസ്ലാമിക നിയമങ്ങൾ എഴുതിപിടിപ്പിച്ചത്; അത് കുട്ടികളെ പറഞ്ഞ് മനസിലാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പ്രവാചകനിന്ദയുടെ ശിക്ഷ തലയറുക്കലാണെന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത് ; ഇസ്ലാമിക നിയമങ്ങൾ എഴുതിപിടിപ്പിച്ചത്; അത് കുട്ടികളെ പറഞ്ഞ് മനസിലാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 01:27 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എന്തിനാണ് മതപഠനം നൽകുന്നതെന്ന ചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നമ്മുടെ രാജ്യത്തെ പല സ്ഥാപനങ്ങളിലും പ്രവാചകനിന്ദയുടെ ശിക്ഷ തലയറുക്കലാണെന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഇസ്ലാമിക നിയമം എന്നത് ചില വ്യക്തികൾ അവരുടെ താത്പര്യങ്ങൾക്കനുസരിച്ച് എഴുതിയതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രവാചക നിന്ദയുടെ ശിക്ഷ തലയറുക്കലാണെന്ന് എന്തിനാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അഞ്ച് വയസ്സു മുതൽ മുസ്ലീം സമുദായത്തിലെ കുട്ടികൾ ഇസ്ലാമിക നിയമം എന്ന പേരിൽ ചിലത് പഠിച്ചു തുടങ്ങുന്നു. ഇസ്ലാമിക നിയമം എന്നത് ഖുർആൻ അടിസ്ഥാനമാക്കിയുള്ളതല്ല. മറിച്ച് രാജഭരണ കാലത്ത് ചിലർ അവരുടെ താത്പര്യത്തിനൊത്ത് എഴുതിയ ഒന്നാണ്. ഇതാണ് ഇന്നും മദ്രസകളിൽ പഠിപ്പിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.

ഇസ്ലാമിക നിയമങ്ങൾ പരമോന്നത നിയമങ്ങൾ അല്ല. ഇത് എഴുതിയത് മനുഷ്യരാണെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കിക്കണം. ഇതാണ് മതവിദ്വേഷമെന്ന രോഗം വ്യാപിക്കാതിരിക്കാനുള്ള പോംവഴി. നമ്മൾ എല്ലാകാര്യങ്ങളും പെട്ടെന്ന് വിശ്വസിക്കുന്നവരാണ്. മതവിശ്വാസങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ച്. അതുകൊണ്ടുതന്നെ വിശ്വാസത്തിന്റെ പേരിൽ എന്തു ചെയ്യാനും അവർ തയ്യാറാകുന്നു. ചില ആളുകൾ ചില നിയമങ്ങൾ എഴുതി ഇസ്ലാമിക നിയമം എന്ന രീതിയിൽ അവതരിപ്പിച്ചു. ഇതൊന്നും ഇസ്ലാമിന്റെ ഭാഗമല്ല. പിന്നെ എങ്ങനെ ഇതിനെ എതിർക്കുന്നത് ഇസ്ലാമോഫോബിയയാകും.

14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സാർവ്വത്രികവുമായ വിദ്യാഭ്യാസം ഇന്ത്യയിലെ ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. പിന്നെ എന്തിനാണ് കുട്ടികൾക്ക് സമാന്തര മതപഠനം. 14 വയസ്സാകുമ്പോഴേക്കും കുട്ടികൾ എന്ത് ശരി എന്ത് തെറ്റ് എന്ന് തിരിച്ചറിയാൻ പ്രാപ്തിയുള്ളവരാകും. മതപഠനം 14 വയസ്സിന് ശേഷം  ആയിക്കോളു. എന്തിനാണ് അതിന് മുൻപ് കുട്ടികൾക്ക് മതപരമായ വിദ്യാഭ്യാസം നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.

മദ്രസ വിദ്യാഭ്യാസത്തെയല്ല മറിച്ച് അതിന്റെ പാഠ്യപദ്ധതിയോട് ആണ് തനിക്ക് വിയോജിപ്പ്. അതിൽ പഠിപ്പിക്കുന്നതിൽ പലതും മൗലികാവകാശങ്ങളുടെ ലംഘനം ആണ്. എല്ലാറ്റിന്റെയും അർഥം അതിൽ വളച്ചൊടിക്കപ്പെട്ടിരിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക മതതീവ്രവാദികൾ കഴുത്തറുത്തുകൊന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Tags: GovernorBlasphemyarif muhammed khanUdaipur Murder
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies