വന്യ ജീവികളുടെ ആക്രമണം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ ഗുരുതര വീഴ്ച വരുത്തി സംസ്ഥാന സർക്കാർ. ആക്രമണത്തിൽ ഇരയായവർക്ക് നൽകാൻ ഉള്ളത് 14 കോടിയോളം രൂപയാണ്. ഇതോടെ നഷ്ടപരിഹാരത്തിനു അപേക്ഷ നൽകിയവർ അധികൃതരുടെ കനിവിനായി ഓഫിസുകൾ കയറി ഉറങ്ങുകയാണ്.
പ്രതിവർഷം 300 കോടി രൂപ നഷ്ട പരിഹാരം സംസ്ഥാന ബജറ്റിൽ മാത്രം വകയിരുത്തിയിരുന്നുണ്ട്. എന്നാൽ ഇപ്പോൾ അത് 200 കോടി രൂപ ആയി വെട്ടി ചുരുക്കിയതും പ്രതിസന്ധിയ്ക്ക്കാരണമാണ്.
Comments