ബലാത്സംഗം ചെയ്ത് കൊന്നൊടുക്കിയത് 30 കുട്ടികളെ; ആരംഭിച്ചത് 18-ാം വയസിൽ; സീരിയൽ കില്ലറിന് ജീവപര്യന്തം തടവ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ബലാത്സംഗം ചെയ്ത് കൊന്നൊടുക്കിയത് 30 കുട്ടികളെ; ആരംഭിച്ചത് 18-ാം വയസിൽ; സീരിയൽ കില്ലറിന് ജീവപര്യന്തം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2023, 05:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുപ്പതിലധികം കുരുന്നുകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സീരിയർ കില്ലറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഡൽഹി കോടതി. രവീന്ദർ കുമാർ എന്ന പ്രതി 2008 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ നടത്തിയ കൊലപാതക പരമ്പരകൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 2008 മുതൽ 2015 വരെയുള്ള കാലത്താണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു. ചില കുട്ടികളെ കൊലപ്പെടുത്തിയതിന് ശേഷമായിരുന്നു ഇയാൾ ബലാത്സംഗം (necrophilia) ചെയ്തിരുന്നത്. കഴിഞ്ഞ എട്ട് വർഷമായി തുടർന്ന കേസിന്റെ വിചാരണ പൂർത്തിയായതോടെ കഴിഞ്ഞ ശനിയാഴ്ചയാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്.

ഡൽഹിയിൽ കൂലിപ്പണിക്കാരനായിരുന്നു പ്രതി. ലഹരി അമിതമായി ഉപയോഗിച്ചിരുന്ന ഇയാൾ നീലച്ചിത്രങ്ങൾക്ക് അടിമയായിരുന്നു. ഓരോ തവണ അശ്ലീല ചിത്രങ്ങൾ കാണുമ്പോഴും പ്രതി കുട്ടികളെ തിരഞ്ഞുനടക്കും. വലയിൽ കുരുങ്ങുന്ന ഇരകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തും. 2008-ലായിരുന്നു ഇത്തരത്തിലുള്ള ആദ്യ കുറ്റകൃത്യം പ്രതി ചെയ്തത്. അന്ന് ഇയാൾക്ക് വെറും 18 വയസ് മാത്രമായിരുന്നു പ്രായം. തുടർന്നുള്ള ഏഴ് വർഷത്തോളം ഇയാൾ മുപ്പതിലധികം കുട്ടികളെ പൈശാചികമായി കൊല്ലപ്പെടുത്തി.

ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നിന്നും ജോലി തേടി 2008ലാണ് രവീന്ദർ ഡൽഹിയിലെത്തുന്നത്. വീട്ടുജോലിക്കാരിയായ അമ്മയുടെയും പ്ലംബറായ അച്ഛന്റെയും മകനാണ് രവീന്ദർ. ഡൽഹിയിൽ എത്തിപ്പെട്ട കാലം മുതൽ ഇയാൾ മയക്കുമരുന്നിന് അടിമയായി. അന്തിയോളം ജോലിചെയ്ത് ക്ഷീണിച്ച് വരുന്ന ഇയാൾ റൂമിലെത്തി നീലച്ചിത്രങ്ങൾ കാണും. പാതിരാത്രിയാകുമ്പോൾ പ്രതിയുടെ ലൈംഗികവൈകൃതങ്ങൾ പരീക്ഷിക്കാൻ കുട്ടികളെ തേടിയിറങ്ങും.

ചിലപ്പോൾ അലഞ്ഞുനടന്ന് ഇയാൾ നാല്പത് കിലോമീറ്ററോളം ദൂരം വരെ കാൽനടയായി രാത്രി സഞ്ചരിക്കാറുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. തിരച്ചിലിനൊടുവിൽ ഏതെങ്കിലും തെരുവിൽ നിന്നും ഇരയെ കണ്ടുകിട്ടും. പത്ത് രൂപ നോട്ടോ ചോക്ലേറ്റോ കയ്യിൽ കൊടുത്ത് കുട്ടിയെ വശത്താക്കും. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തും. രവീന്ദറിന്റെ ഇരയായ ഏറ്റവും ചെറിയ കുട്ടിക്ക് ആറ് വയസായിരുന്നു പ്രായം. 12 വയസുള്ള കുട്ടിയെ ഉൾപ്പെടെ ഇയാൾ വലയിലാക്കിയിട്ടുണ്ട്.

പോലീസിന്റെയും നാട്ടുകാരുടെയും കയ്യിൽ അകപ്പെടാതിരിക്കാൻ ഒന്നിലധികം കുറ്റകൃത്യം ഒരേസ്ഥലത്ത് വച്ച് തന്നെ ചെയ്യുന്നത് പ്രതി ഒഴിവാക്കി. ഒരിക്കലും പിടിക്കപ്പെടാതെ പോകുന്നു എന്നുള്ളതായിരുന്നു കുറ്റം വീണ്ടുമാവർത്തിക്കാൻ രവീന്ദറിന് പ്രചോദനം നൽകിയത്. ബലാത്സംഗം ചെയ്ത ശേഷം കുട്ടികളെ വെറുതെ വിടണമെന്ന് താത്പര്യമുണ്ടെങ്കിലും പിന്നീട് ഈ കുട്ടികൾ കണ്ട് തിരിച്ചറിയുമോയെന്ന ഭയത്തിലായിരുന്നു ഇരകളെയെല്ലാം പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

Tags: RapePocsoMurderSERIAL KILLERkids
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies