ആലപ്പുഴയില്‍ നിയമം കാറ്റില്‍പ്പറത്തി കുതിക്കുന്നത് നിരവധി വിനോദയാത്ര ബോട്ടുകള്‍; പരിശോധന നടത്താതെ സര്‍ക്കാര്‍; ആവശ്യത്തിന് ജീവനക്കാരില്ലെന്നു വാദം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആലപ്പുഴയില്‍ നിയമം കാറ്റില്‍പ്പറത്തി കുതിക്കുന്നത് നിരവധി വിനോദയാത്ര ബോട്ടുകള്‍; പരിശോധന നടത്താതെ സര്‍ക്കാര്‍; ആവശ്യത്തിന് ജീവനക്കാരില്ലെന്നു വാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2023, 02:44 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ബോട്ടപകടങ്ങള്‍ ദിനം പ്രതി വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിട്ടും ആലപ്പുഴയില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വിനോദയാത്രാ ബോട്ടുകള്‍. പത്ത് വര്‍ഷം മുന്‍പ് കാലാവധി കഴിഞ്ഞ ബോട്ടാണ് ഇന്നലെ വേമ്പനാട്ട് കായലില്‍ മുങ്ങിയതെന്ന് കണ്ടെത്തി. 2013-ലാണ് ബോട്ടിന്റെ രജിസ്ട്രേഷന്‍ അവസാനമായി പുതുക്കിയത്. ഇതിന് ശേഷം നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. രണ്ടാഴ്ചയ്‌ക്കിടെ പരിശോധിച്ച 65 ബോട്ടുകളില്‍ 59 എണ്ണത്തിനും മതിയായ രേഖകളില്ല എന്ന് കണ്ടെത്തിയിരുന്നു. അതേസമയം പരിശോധന കാര്യക്ഷമമല്ലെന്നും പരാതിയുയരുന്നുണ്ട്. പരിശോധനയ്‌ക്ക് ആകെയുള്ള 3 പേരില്‍ 2 പേര്‍ താല്‍ക്കാലിക ജീവനക്കാരാണ്. ഇതിന് പുറമേ നാല് ദിവസമായി പരിശോധനയും നടക്കുന്നില്ല.

ഹൗസ് ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍ തുടങ്ങി 1500-ഓളം ബോട്ടുകളാണ് ആലപ്പുഴയിലെ കായല്‍ ടൂറിസം മേഖലയിലുള്ളത്. ഈ ബോട്ടുകളൊക്കെയും പരിശോധിക്കുന്നതിനായി ആകെ മൂന്ന് സര്‍വേ ഓഫീസര്‍മാരാണ് തുറമുഖ വകുപ്പിന്റെ കീഴിലുള്ളത്. അതിനാല്‍ തന്നെ നാമമാത്രമായ പരിശോധനയാണ് ഇപ്പോള്‍ നടന്നു വരുന്നത്. താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആകെ 65 ബോട്ടുകളാണ് കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ പരിശോധിച്ചിട്ടുള്ളത്.

ഇതില്‍ 59 എണ്ണത്തിനും മതിയായ രേഖകളില്ല. കൂടാതെ പരിശോധനയില്‍ കണ്ടെത്തിയ 5 ബോട്ടുകള്‍ക്ക് യാതൊരു രേഖയുമില്ലെന്ന് കണ്ടെത്തി. ഇവ 8 വര്‍ഷമായി സര്‍വീസ് നടത്തുന്നവയാണ്. 1500 ബോട്ടുകളില്‍ 800 എണ്ണത്തിന് മാത്രമാണ് ലൈസന്‍സുള്ളത്. ആകെ 650 ബോട്ടുകള്‍ക്ക് സ്ഥിരം ലൈസന്‍സുണ്ട്. 150 ബോട്ടുകള്‍ക്കുള്ളത് താല്‍ക്കാലിക ലൈസന്‍സ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന എഴുന്നൂറോളം ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ എന്തുകൊണ്ട് വൈകുന്നുവെന്ന ചോദ്യമാണ് ഇപ്പോഴുള്ളത്.

Tags: AlappuzhakeralaBoat service
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies