സ്കൂളിൽ ഹിജാബ് അനുവദിച്ചില്ല; ഹെഡ്മാസ്റ്ററുടെ ഓഫീസ് തകര്‍ത്ത് വിദ്യാര്‍ത്ഥി; ഹിജാബ് വിവാദം ആസൂത്രിതമോ?
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

സ്കൂളിൽ ഹിജാബ് അനുവദിച്ചില്ല; ഹെഡ്മാസ്റ്ററുടെ ഓഫീസ് തകര്‍ത്ത് വിദ്യാര്‍ത്ഥി; ഹിജാബ് വിവാദം ആസൂത്രിതമോ?

Janam Web Desk by Janam Web Desk
Aug 5, 2023, 10:22 pm IST
FacebookTwitterWhatsAppTelegram

അഗര്‍ത്തല: കർണ്ണാടകയ്‌ക്കും മഹാരാഷ്‌ട്രയ്‌ക്കും പിന്നാലെ ത്രിപുരയിലും ഹിജാബ് വിവാദം തുടങ്ങി. യൂണിഫോം ധരിക്കാൻ ആവില്ലെന്നും ഹിജാബ്  തങ്ങളുടെ അവകാശമാണെന്നും പറഞ്ഞ്  മുസ്ലീം വിദ്യാര്‍ത്ഥിയും കൂട്ടുകാരും ചേര്‍ന്ന് ഹെഡ്മാസ്റ്ററുടെ ഓഫീസ് തല്ലി തകര്‍ത്തു.

ത്രിപുരയിലെ സെപാഹിജാല ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയമായ കൊറോയ് മുറ ഹയര‍് സെക്കന്‍ററി സ്കൂളിലാണ് സംഭവം. ഇവിടെ ഒരു കൂട്ടം വിദ്യാർത്ഥിനികൾ ഹിജാഹ് ധരിച്ച് സ്കൂളിലെത്തുകയായിരുന്നു. ഇതോടെയാണ് സ്കൂള്‍ ഹെഡ് മാസ്റ്റര്‍ പ്രശ്നത്തില്‍ ഇടപെട്ടത്. ഹിജാഹ് അനുവദിക്കാനാകില്ലെന്നും യൂണിഫോമിന്റെ ഭാ​ഗമായി തട്ടമിടുന്നതില്‍ എതിര്‍പ്പില്ലെന്നും ഹെഡ്മാസ്റ്റർ നിലപാടെടുത്തു.

തുടർന്ന് സ്കൂൾ അധ്യാപകരുടെ യോഗം ചേര്‍ന്ന ശേഷം എല്ലാ വിദ്യാർത്ഥികളോടും സ്കൂള്‍ യൂണിഫോം ധരിച്ച് വരാന്‍ നിര്‍ദേശിച്ചു. എന്നാല്‍ മുസ്ലീം പെണ്‍കുട്ടികള്‍ മാത്രം നിർദ്ദേശം അനുസരിക്കാതെ ഹിജാബ് ധരിച്ച് വന്നു. ഹിജാബ് മതവിശ്വാസത്തിന്‍റെ ഭാഗമാണെന്നും ഈ നിര്‍ദേശം പാലിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു”. അതിനിടയിലാണ് സ്കൂള്‍ ഹെഡ്മാസ്റ്ററുടെ മുറി ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി തകര്‍ത്തത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണ്- സ്കൂള്‍ ഹെഡ് മാസ്റ്റര്‍ വിശദീകരിച്ചു.

രാജ്യത്ത് പൊടുന്നനെ പലയിടങ്ങളിലായി ഹിജാബ് വിഷയം പൊങ്ങി വരുന്നതിൽ കൃത്യമായ അജണ്ടയുണ്ടെന്നാണ് വിലയിരുത്തുന്നത്. വിവാദ എൻജിഒയായ ആംനസ്റ്റി ഇന്‍റര്‍നാഷണലിന്റെ പങ്കും സംശയിക്കപ്പെടുന്നു. കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ഉടന്‍ സ്കൂളില്‍ ഹിജാബ് അനുവദിക്കുന്നത് സംബന്ധിച്ച് ധാരണയുണ്ടാക്കിയെന്ന സൂചനകൾ പുറത്ത് വരുന്നുണ്ട്. ത്രിപുരയിലെ ഹിജാബ് വിവാദത്തിന് പിന്നിലും ന്യൂനപക്ഷ വര്‍ഗ്ഗീയ സംഘടനകള്‍ക്ക് പുറമെ എന്‍ജിഒ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കും.

ഇന്ത്യയിലെ ആംനസ്റ്റിയുടെ പ്രവര്‍ത്തനങ്ങളിൽ ദുരൂഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മത പരിവര്‍ത്തനം ഉള്‍പ്പെടെ മറ്റ് പല കാര്യങ്ങള്‍ക്കും ഫണ്ട് വിനിയോഗിക്കുന്നതായും സംശയം ഉയര്‍ന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലും സംശയിക്കപ്പെടുന്നു. ഇതേ തുടര്‍ന്ന് ആംനസ്റ്റിയുടെ ഇന്ത്യന്‍ യൂണിറ്റിന് വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കിയിരുന്നു.

Tags: schooltripuraGirlsHijab
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

കുബ്ബാവാല മുസ്തഫയെ ഇന്ത്യക്ക് കൈമാറി യുഎഇ; രാസലഹരി നിർമാണത്തിന് സ്വന്തം ലാബ്; പിടിച്ചെടുത്തത് 252 കോടിയുടെ പാർട്ടി ഡ്ര​ഗ്

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ആടി തിരുവാതിരൈയിൽ പങ്കെടുക്കും; ഈ മാസം 27, 28 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ

370 വർഷത്തിന് ശേഷം ഡൽഹിയിലെ ശീഷ് മഹൽ സന്ദർശകർക്കായി തുറന്നു നൽകി

Latest News

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ ഇടുക്കി സ്വദേശിനിക്ക് മോചനം; കുവൈത്തിൽ ഏജൻസിയുടെ ചതിയിൽ തടവിലായ ജാസ്മിൻ തിരിച്ചെത്തി

കേരളാ സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പൻ തുടരും; നിർദ്ദേശം നൽകി വൈസ് ചാൻസലർ

സർവീസിനിടയിൽ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നു; പരാതി ലഭിച്ചപ്പോൾ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച അപകടത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം: രണ്ടു കുട്ടികളുടെ നില അതീവഗുരുതരം

ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടരുത്; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ല : ശിവൻ കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies