അനിവാര്യമായത് അംഗീകരിക്കുക; പ്രത്യേകപദവി റദ്ദാക്കിയ കേസിലെ സുപ്രീം കോടതിവിധിയെ സ്വാഗതം ചെയ്ത് കശ്മീരിലെ മുൻ മഹാരാജാവ് ഹരിസിങ്ങിന്റെ മകൻ ഡോ കരൺസിംഗ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അനിവാര്യമായത് അംഗീകരിക്കുക; പ്രത്യേകപദവി റദ്ദാക്കിയ കേസിലെ സുപ്രീം കോടതിവിധിയെ സ്വാഗതം ചെയ്ത് കശ്മീരിലെ മുൻ മഹാരാജാവ് ഹരിസിങ്ങിന്റെ മകൻ ഡോ കരൺസിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 02:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനം അംഗീകരിച്ച സുപ്രീം കോടതിയുടെ വിധിയെ മുതിർന്ന കോൺഗ്രസ് നേതാവും ജമ്മു കശ്മീരിലെ മുൻ മഹാരാജാവ് ഹരി സിങ്ങിന്റെ മകനുമായ ഡോ കരൺസിംഗ് സ്വാഗതം ചെയ്തു. “അനിവാര്യമായത് അംഗീകരിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു. എന്ത് സംഭവിച്ചാലും ഭരണഘടനാപരമായി സാധുതയുണ്ടെന്ന് ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞു.

“ജമ്മു കാശ്മീരിലെ യിലെ ഒരു വിഭാഗം ആളുകൾ ഈ വിധിയിൽ സന്തുഷ്ടരല്ല, എന്റെ ആത്മാർത്ഥമായ ഉപദേശം, അവർ അനിവാര്യമായത് അംഗീകരിക്കണം, ഇപ്പോൾ ഇത് ചെയ്ത നടപടി  സുപ്രീം കോടതി ശരിവച്ചു, അതിനാൽ ഇനി പ്രത്യേക പദവി ഇല്ല എന്ന വസ്തുത അവർ അംഗീകരിക്കണം. ഇപ്പോൾ അനാവശ്യമായി അതിൽ ഇടപെടരുത് ,” അദ്ദേഹം കൂട്ടിച്ചേർത്തു.

At the convocation of Jammu and Kashmir University in Srinagar in 1949, Maj.-Gen. H.H. Maharajadhiraj Dr. Karan Singh, the then Yuvaraj and Chancellor of the university, addresses the gathering.

“ഇപ്പോൾ എന്റെ നിർദ്ദേശം അടുത്ത തെരഞ്ഞെടുപ്പിൽ പോരാടുന്നതിലേക്ക് അവരുടെ ഊർജം തിരിയണമെന്നാണ്. നിഷേധാത്മകത വളർത്തുന്നതിന് പകരം അവിടെയാണ് ജനങ്ങളെ ഇപ്പോൾ പ്രചോദിപ്പിക്കേണ്ടത്,” കരൺ സിംഗ് പറഞ്ഞു.

Dr. Rajendra Prasad on his visit to Shri Raghunath Temple, Jammu 1954, accompanied by Dr. Karan Singh, Sadr-I-Riyasat of Jammu & Kashmir.

ജമ്മു-കാശ്മീർ ഇന്ത്യയുമായി ലയിപ്പിച്ച,  ഉടമ്പടി ഒപ്പിട്ട സംഭവത്തിന്റെ ജീവിച്ചിരിക്കുന്ന ഏക സാക്ഷിയാണ് ഡോ. കരൺ സിംഗ്. “ഇൻസ്ട്രുമെന്റ് ഓഫ് അക്‌സെഷൻ” എന്ന ആ ലയന കരാർ ഒപ്പിടുന്നതിന് മുമ്പും ശേഷവും എന്താണ് സംഭവിച്ചതെന്ന് വിശദമായി അറിയാവുന്ന ആളാണ് കരൺ സിങ്. 1949-ൽ, 18-ആം വയസ്സിൽ, അദ്ദേഹം സംസ്ഥാനത്തിന്റെ റീജന്റ് രാജകുമാരൻ ആയി തിരഞ്ഞെടുക്കപ്പെട്ടു, പിന്നീട് അദ്ദേഹം 1952 മുതൽ 1965 വരെ “സദർ-ഇ-റിയാസത്ത്” എന്ന പദവിയിൽ സംസ്ഥാന തലവനായി സേവനമനുഷ്ഠിച്ചു.

Dr. Karan Singh Ji with his parents Maharaja Hari Singh & Maharani Tara Devi at Raghunath Temple Jammu, March 1949.

അതിനുശേഷം കേന്ദ്രത്തിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം സംസ്ഥാന ഗവർണറായിരുന്നു. പിന്നീട് ജമ്മു മേഖലയിൽ നിന്ന് ലോക്സഭാ സീറ്റ് ജയിച്ച് വർഷങ്ങളോളം കേന്ദ്രമന്ത്രിയായി. ആർട്ടിക്കിൾ 370 റദ്ദാക്കിയ 2019 ഓഗസ്റ്റ് 5 വരെ കശ്മീർ പ്രശ്നത്തിന്റെ എല്ലാ നിഗൂഢതകളും ചരിത്രത്തിന്റെ പരിണാമവും വ്യക്തമായി അറിയാവുന്ന ആളാണ് അദ്ദേഹം. നടന്ന സംഭവങ്ങളെല്ലാം അദ്ദേഹം പലപ്പോഴായി വിശകലനം ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 പിൻവലിച്ച നടപടിയെ ഇതിനു മുൻപും പലപ്പോഴും അദ്ദേഹം സ്വാഗതം ചെയ്തിട്ടുണ്ട്.

Tags: jammu and kashmirarticle 370Dr. Karan Singh
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies