അനിവാര്യമായത് അംഗീകരിക്കുക; പ്രത്യേകപദവി റദ്ദാക്കിയ കേസിലെ സുപ്രീം കോടതിവിധിയെ സ്വാഗതം ചെയ്ത് കശ്മീരിലെ മുൻ മഹാരാജാവ് ഹരിസിങ്ങിന്റെ മകൻ ഡോ കരൺസിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനിവാര്യമായത് അംഗീകരിക്കുക; പ്രത്യേകപദവി റദ്ദാക്കിയ കേസിലെ സുപ്രീം കോടതിവിധിയെ സ്വാഗതം ചെയ്ത് കശ്മീരിലെ മുൻ മഹാരാജാവ് ഹരിസിങ്ങിന്റെ മകൻ ഡോ കരൺസിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 02:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനം അംഗീകരിച്ച സുപ്രീം കോടതിയുടെ വിധിയെ മുതിർന്ന കോൺഗ്രസ് നേതാവും ജമ്മു കശ്മീരിലെ മുൻ മഹാരാജാവ് ഹരി സിങ്ങിന്റെ മകനുമായ ഡോ കരൺസിംഗ് സ്വാഗതം ചെയ്തു. “അനിവാര്യമായത് അംഗീകരിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു. എന്ത് സംഭവിച്ചാലും ഭരണഘടനാപരമായി സാധുതയുണ്ടെന്ന് ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞു.

“ജമ്മു കാശ്മീരിലെ യിലെ ഒരു വിഭാഗം ആളുകൾ ഈ വിധിയിൽ സന്തുഷ്ടരല്ല, എന്റെ ആത്മാർത്ഥമായ ഉപദേശം, അവർ അനിവാര്യമായത് അംഗീകരിക്കണം, ഇപ്പോൾ ഇത് ചെയ്ത നടപടി  സുപ്രീം കോടതി ശരിവച്ചു, അതിനാൽ ഇനി പ്രത്യേക പദവി ഇല്ല എന്ന വസ്തുത അവർ അംഗീകരിക്കണം. ഇപ്പോൾ അനാവശ്യമായി അതിൽ ഇടപെടരുത് ,” അദ്ദേഹം കൂട്ടിച്ചേർത്തു.

At the convocation of Jammu and Kashmir University in Srinagar in 1949, Maj.-Gen. H.H. Maharajadhiraj Dr. Karan Singh, the then Yuvaraj and Chancellor of the university, addresses the gathering.

“ഇപ്പോൾ എന്റെ നിർദ്ദേശം അടുത്ത തെരഞ്ഞെടുപ്പിൽ പോരാടുന്നതിലേക്ക് അവരുടെ ഊർജം തിരിയണമെന്നാണ്. നിഷേധാത്മകത വളർത്തുന്നതിന് പകരം അവിടെയാണ് ജനങ്ങളെ ഇപ്പോൾ പ്രചോദിപ്പിക്കേണ്ടത്,” കരൺ സിംഗ് പറഞ്ഞു.

Dr. Rajendra Prasad on his visit to Shri Raghunath Temple, Jammu 1954, accompanied by Dr. Karan Singh, Sadr-I-Riyasat of Jammu & Kashmir.

ജമ്മു-കാശ്മീർ ഇന്ത്യയുമായി ലയിപ്പിച്ച,  ഉടമ്പടി ഒപ്പിട്ട സംഭവത്തിന്റെ ജീവിച്ചിരിക്കുന്ന ഏക സാക്ഷിയാണ് ഡോ. കരൺ സിംഗ്. “ഇൻസ്ട്രുമെന്റ് ഓഫ് അക്‌സെഷൻ” എന്ന ആ ലയന കരാർ ഒപ്പിടുന്നതിന് മുമ്പും ശേഷവും എന്താണ് സംഭവിച്ചതെന്ന് വിശദമായി അറിയാവുന്ന ആളാണ് കരൺ സിങ്. 1949-ൽ, 18-ആം വയസ്സിൽ, അദ്ദേഹം സംസ്ഥാനത്തിന്റെ റീജന്റ് രാജകുമാരൻ ആയി തിരഞ്ഞെടുക്കപ്പെട്ടു, പിന്നീട് അദ്ദേഹം 1952 മുതൽ 1965 വരെ “സദർ-ഇ-റിയാസത്ത്” എന്ന പദവിയിൽ സംസ്ഥാന തലവനായി സേവനമനുഷ്ഠിച്ചു.

Dr. Karan Singh Ji with his parents Maharaja Hari Singh & Maharani Tara Devi at Raghunath Temple Jammu, March 1949.

അതിനുശേഷം കേന്ദ്രത്തിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം സംസ്ഥാന ഗവർണറായിരുന്നു. പിന്നീട് ജമ്മു മേഖലയിൽ നിന്ന് ലോക്സഭാ സീറ്റ് ജയിച്ച് വർഷങ്ങളോളം കേന്ദ്രമന്ത്രിയായി. ആർട്ടിക്കിൾ 370 റദ്ദാക്കിയ 2019 ഓഗസ്റ്റ് 5 വരെ കശ്മീർ പ്രശ്നത്തിന്റെ എല്ലാ നിഗൂഢതകളും ചരിത്രത്തിന്റെ പരിണാമവും വ്യക്തമായി അറിയാവുന്ന ആളാണ് അദ്ദേഹം. നടന്ന സംഭവങ്ങളെല്ലാം അദ്ദേഹം പലപ്പോഴായി വിശകലനം ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 പിൻവലിച്ച നടപടിയെ ഇതിനു മുൻപും പലപ്പോഴും അദ്ദേഹം സ്വാഗതം ചെയ്തിട്ടുണ്ട്.

Tags: jammu and kashmirarticle 370Dr. Karan Singh
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies