ആദ്യ കാഴ്ചയിൽ നല്ല പയ്യൻ; ആരുമില്ലെന്ന് പറഞ്ഞതിനാൽ മറ്റൊന്നും അന്വേഷിച്ചില്ലെന്ന് സവാദിൻ്റെ ഭാര്യാപിതാവ്; മൊഴിയിൽ പൊരുത്തക്കേടെന്ന് അന്വേഷണ സംഘം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആദ്യ കാഴ്ചയിൽ നല്ല പയ്യൻ; ആരുമില്ലെന്ന് പറഞ്ഞതിനാൽ മറ്റൊന്നും അന്വേഷിച്ചില്ലെന്ന് സവാദിന്റെ ഭാര്യാപിതാവ്; മൊഴിയിൽ പൊരുത്തക്കേടെന്ന് അന്വേഷണ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 12:24 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കൈവെട്ട് കേസിൽ അറസ്റ്റിലായ പിഎഫ്ഐ ഭീകരൻ സവാദ് ഭാര്യയെയും ഭാര്യ വീട്ടുകാരെയും കബളിപ്പിച്ചാണ് വിവാഹതിനായതെന്ന് കുടുംബം. കണ്ണൂർ സ്വദേശി ഷാജഹാൻ എന്ന് പറഞ്ഞാണ് വിവാ​ഹം ചെയ്തതെന്ന് സവാദിന്റെ ഭാര്യാപിതാവ് പറഞ്ഞു. വിവാഹ സമയത്ത് പള്ളിയിൽ പറഞ്ഞ പേരും ഷാജഹാൻ എന്ന് തന്നെയാണെന്നും തനിക്ക് ആരുമില്ലെന്ന് പറഞ്ഞതിനാൽ കൂടുതൽ അന്വേഷണം നടത്തിയില്ലെന്നും പിതാവ് പറഞ്ഞു.

കൈവെട്ടുകേസിലെ പ്രതിയാണ് സവാദെന്ന് അറിഞ്ഞത് ടിവിയിൽ കണ്ടപ്പോൾ മാത്രമാണ്. 2016-ൽ കാസർകോട് കുഞ്ചത്തൂർ പള്ളിയിൽ വച്ചായിരുന്നു വിവാഹം. ഉള്ളാൾ ദർ​ഗയിൽ വച്ചാണ് സവാദിനെ പരിചയപ്പെടുന്നതെന്നും പിതാവ് പറഞ്ഞു. ആദ്യ കാഴ്ചയിൽ തന്നെ നല്ല പയ്യനെന്ന് തോന്നിയെന്നും ഇയാൾ പറഞ്ഞു. സവാദിന്റെ ഭാര്യപിതാവിന്റെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

കണ്ണൂരിൽ വാടക വീട് എടുത്തത് ഭാര്യയുടെ തിരിച്ചറിയൽ രേഖകൾ ഉപയോ​ഗിച്ചാണ്. വിവാഹത്തിന് പിന്നാലെ തന്റെ തിരിച്ചറിയൽ രേഖകളൊന്നും തന്നെ മറ്റാരെയും കാണിക്കാനെ എവിടെയും സമർപ്പിക്കാനോ ഇയാൾ തയ്യാറായിരുന്നില്ലെന്നാണ് വിവരം. രണ്ടാമത്തെ കുട്ടിയുടെ ജനന വിവരങ്ങൾ അന്വേഷിച്ച് ആശാ പ്രവർത്തകർ എത്തിയെങ്കിലും എല്ലാം കാസർകോട് ആരോ​ഗ്യപ്രവർത്തകർക്ക് നൽകിയിട്ടുണ്ടെന്നായിരുന്നു സവാദിന്റെ മറുപടി. പിന്നീട് വിവരങ്ങൾ കൈമാറാൻ നിർബന്ധിതനാവുകയായിരുന്നു.

റിയാസ് എന്ന ആളാണ് സവാദിന് താമസിക്കാൻ വീടും ജോലിയും തരപ്പെടുത്തി കൊടുത്തതെന്ന് വ്യക്തമായതായി അന്വേഷണസംഘം പറ‍ഞ്ഞു. ഷമീർ എന്നയാളും സഹായം നൽകിയിട്ടുണ്ട്. ഇയാൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്. സവാദ് എങ്ങനെയാണ് ഇത്രയും കാലം ഇവിടെ ഒളിവിൽ കഴിഞ്ഞതെന്നും ആരാണ് സഹായിച്ചതെന്നും എൻഐഎ സംഘം വിപുലമായി അന്വേഷിക്കുന്നുണ്ട്. പിഎഫ്ഐ, എസ്ഡിപിഐ നേതാര്രളുടെ അറിവോടെയാണ് ഇയാൾ ഒളിവുജീവിതം നയിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ എൻഐഎ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ കുറച്ചുകാലങ്ങളായി വാടക വീടിന് സമീപത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന വീട്ടിലായിരുന്നു പണി. സവാദ് അയൽവാസികളുമായി അടുത്ത് ഇടപഴകിയിരുന്നില്ലെന്നും നാട് എവിടെ എന്ന ചോദ്യത്തിന് മലപ്പുറം തിരൂർ ആണെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുന്നതായിരുന്നു പതിവ്. അയൽവീടുകളിൽ പോവുകയോ മറ്റുള്ളവരെ വാടക വീട്ടിലേക്ക് ക്ഷണിക്കുകയോ ചെയ്തിരുന്നില്ല.
ഒരിടത്തും അധികനാൾ താമസിക്കുന്ന രീതി സവാദിന് ഉണ്ടായിരുന്നില്ല. ഏറ്റവുമൊടുവിൽ താമസിച്ചിരുന്ന ബേരത്ത് നിന്നും ഇയാൾ താമസം മാറ്റാൻ പ​ദ്ധതിയിട്ടിരുന്നു. ഇതിന് ഇടയിലാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലാകുന്നത്. ബേരത്ത് വന്നതോടെയാണ് മരപ്പണി പഠിച്ചതെന്നാണ് വിവരം.

Tags: PFIKannurwifeSavad
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies