ആദ്യ കാഴ്ചയിൽ നല്ല പയ്യൻ; ആരുമില്ലെന്ന് പറഞ്ഞതിനാൽ മറ്റൊന്നും അന്വേഷിച്ചില്ലെന്ന് സവാദിൻ്റെ ഭാര്യാപിതാവ്; മൊഴിയിൽ പൊരുത്തക്കേടെന്ന് അന്വേഷണ സംഘം
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആദ്യ കാഴ്ചയിൽ നല്ല പയ്യൻ; ആരുമില്ലെന്ന് പറഞ്ഞതിനാൽ മറ്റൊന്നും അന്വേഷിച്ചില്ലെന്ന് സവാദിന്റെ ഭാര്യാപിതാവ്; മൊഴിയിൽ പൊരുത്തക്കേടെന്ന് അന്വേഷണ സംഘം

Janam Web Desk by Janam Web Desk
Jan 11, 2024, 12:24 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കൈവെട്ട് കേസിൽ അറസ്റ്റിലായ പിഎഫ്ഐ ഭീകരൻ സവാദ് ഭാര്യയെയും ഭാര്യ വീട്ടുകാരെയും കബളിപ്പിച്ചാണ് വിവാഹതിനായതെന്ന് കുടുംബം. കണ്ണൂർ സ്വദേശി ഷാജഹാൻ എന്ന് പറഞ്ഞാണ് വിവാ​ഹം ചെയ്തതെന്ന് സവാദിന്റെ ഭാര്യാപിതാവ് പറഞ്ഞു. വിവാഹ സമയത്ത് പള്ളിയിൽ പറഞ്ഞ പേരും ഷാജഹാൻ എന്ന് തന്നെയാണെന്നും തനിക്ക് ആരുമില്ലെന്ന് പറഞ്ഞതിനാൽ കൂടുതൽ അന്വേഷണം നടത്തിയില്ലെന്നും പിതാവ് പറഞ്ഞു.

കൈവെട്ടുകേസിലെ പ്രതിയാണ് സവാദെന്ന് അറിഞ്ഞത് ടിവിയിൽ കണ്ടപ്പോൾ മാത്രമാണ്. 2016-ൽ കാസർകോട് കുഞ്ചത്തൂർ പള്ളിയിൽ വച്ചായിരുന്നു വിവാഹം. ഉള്ളാൾ ദർ​ഗയിൽ വച്ചാണ് സവാദിനെ പരിചയപ്പെടുന്നതെന്നും പിതാവ് പറഞ്ഞു. ആദ്യ കാഴ്ചയിൽ തന്നെ നല്ല പയ്യനെന്ന് തോന്നിയെന്നും ഇയാൾ പറഞ്ഞു. സവാദിന്റെ ഭാര്യപിതാവിന്റെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

കണ്ണൂരിൽ വാടക വീട് എടുത്തത് ഭാര്യയുടെ തിരിച്ചറിയൽ രേഖകൾ ഉപയോ​ഗിച്ചാണ്. വിവാഹത്തിന് പിന്നാലെ തന്റെ തിരിച്ചറിയൽ രേഖകളൊന്നും തന്നെ മറ്റാരെയും കാണിക്കാനെ എവിടെയും സമർപ്പിക്കാനോ ഇയാൾ തയ്യാറായിരുന്നില്ലെന്നാണ് വിവരം. രണ്ടാമത്തെ കുട്ടിയുടെ ജനന വിവരങ്ങൾ അന്വേഷിച്ച് ആശാ പ്രവർത്തകർ എത്തിയെങ്കിലും എല്ലാം കാസർകോട് ആരോ​ഗ്യപ്രവർത്തകർക്ക് നൽകിയിട്ടുണ്ടെന്നായിരുന്നു സവാദിന്റെ മറുപടി. പിന്നീട് വിവരങ്ങൾ കൈമാറാൻ നിർബന്ധിതനാവുകയായിരുന്നു.

റിയാസ് എന്ന ആളാണ് സവാദിന് താമസിക്കാൻ വീടും ജോലിയും തരപ്പെടുത്തി കൊടുത്തതെന്ന് വ്യക്തമായതായി അന്വേഷണസംഘം പറ‍ഞ്ഞു. ഷമീർ എന്നയാളും സഹായം നൽകിയിട്ടുണ്ട്. ഇയാൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്. സവാദ് എങ്ങനെയാണ് ഇത്രയും കാലം ഇവിടെ ഒളിവിൽ കഴിഞ്ഞതെന്നും ആരാണ് സഹായിച്ചതെന്നും എൻഐഎ സംഘം വിപുലമായി അന്വേഷിക്കുന്നുണ്ട്. പിഎഫ്ഐ, എസ്ഡിപിഐ നേതാര്രളുടെ അറിവോടെയാണ് ഇയാൾ ഒളിവുജീവിതം നയിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ എൻഐഎ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ കുറച്ചുകാലങ്ങളായി വാടക വീടിന് സമീപത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന വീട്ടിലായിരുന്നു പണി. സവാദ് അയൽവാസികളുമായി അടുത്ത് ഇടപഴകിയിരുന്നില്ലെന്നും നാട് എവിടെ എന്ന ചോദ്യത്തിന് മലപ്പുറം തിരൂർ ആണെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുന്നതായിരുന്നു പതിവ്. അയൽവീടുകളിൽ പോവുകയോ മറ്റുള്ളവരെ വാടക വീട്ടിലേക്ക് ക്ഷണിക്കുകയോ ചെയ്തിരുന്നില്ല.
ഒരിടത്തും അധികനാൾ താമസിക്കുന്ന രീതി സവാദിന് ഉണ്ടായിരുന്നില്ല. ഏറ്റവുമൊടുവിൽ താമസിച്ചിരുന്ന ബേരത്ത് നിന്നും ഇയാൾ താമസം മാറ്റാൻ പ​ദ്ധതിയിട്ടിരുന്നു. ഇതിന് ഇടയിലാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലാകുന്നത്. ബേരത്ത് വന്നതോടെയാണ് മരപ്പണി പഠിച്ചതെന്നാണ് വിവരം.

Tags: SavadPFIKannurwife
ShareTweetSendShare

More News from this section

“ഗുരുപൂജ നടത്തിയത് അപരാധമായി കാണുന്നു, മതാചാരത്തിന്റെ പേരിൽ 2 മാസം പ്രായമുള്ള കുഞ്ഞ് മൃ​ഗീയമായി കൊല്ലപ്പെട്ടതിൽ വിമർശകർക്ക് ഒന്നും പറയാനില്ല”

വിദ്യാഭ്യാസ മന്ത്രിക്ക് പലകാര്യങ്ങളിലും അറിവില്ലാത്തതുപോലെ ഗുരുപൂജയിലും വേണ്ടത്ര അറിവില്ല: വി മുരളീധരൻ

സിപിഎം രണ്ടുകാലുകളും വെട്ടിക്കളഞ്ഞിട്ടും മുറികൂടുന്ന പോരാട്ടവീര്യം: നിയുക്ത രാജ്യസഭാംഗം സി സദാനന്ദൻ മാസ്റ്ററെ അറിയാം

സിപിഐഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

ഇടവേളയ്‌ക്ക് ശേഷം വീണ്ടും ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

Latest News

തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോ​ഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോ​ഗികൾ

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

ലക്ഷ്യമിട്ടത് വിധവകളെ,ഹിന്ദു സ്ത്രീകളെ പരാമർശിക്കുന്നത് ‘പ്രൊജക്ട്’എന്ന കോഡുഭാഷയിൽ;ഒപ്പം വ്യാജ തിരിച്ചറിയൽരേഖകളും ഫേക്ക് സോഷ്യൽമീഡിയ പ്രൊഫൈലുകളും

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു, വിടപറ‍ഞ്ഞത് മികവുറ്റ കലാകാരനും ജനസേവകനുമായ വ്യക്തിത്വം

“എല്ലാ ​ദിവസും അർദ്ധരാത്രി ഞെട്ടിയുണരും, ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല, ഇപ്പോൾ ചികിത്സയിലാണ്”: വിമാനാപകടത്തിന്റെ ആഘാതം വിട്ടുമാറാതെ വിശ്വാസ്

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies