സുപ്രീം യാസ്കിനായി ആദ്യം തീരുമാനിച്ചത് മോഹൻലാലിനെ; പ്രഭാസിന്റെയും അമിതാഭ് ബച്ചന്റയും ലെവലിൽ ഒരാൾ വേണമായിരുന്നു
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

സുപ്രീം യാസ്കിനായി ആദ്യം തീരുമാനിച്ചത് മോഹൻലാലിനെ; പ്രഭാസിന്റെയും അമിതാഭ് ബച്ചന്റയും ലെവലിൽ ഒരാൾ വേണമായിരുന്നു

Janam Web Desk by Janam Web Desk
Aug 2, 2024, 09:02 pm IST
FacebookTwitterWhatsAppTelegram

ലോക സിനിമയ്‌ക്ക് മുന്നിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ചിത്രമായിരുന്നു നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 AD. ഇന്ത്യൻ സിനിമയിലെ മഹാത്ഭുതം എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന ചിത്രം. സിനിമയിൽ പ്രഭാസും അമിതാഭ് ബച്ചനും കമൽഹാസനും ചെയ്ത കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. സിനിമയുടെ വിവിധ മേഖലകളിൽ മലയാളി സാന്നിധ്യവും ഉണ്ടായിരുന്നു. കൽക്കിയിലെ സ്റ്റോറി ബോർഡിൽ പ്രധാന പങ്കു വഹിച്ച ഒരു മലയാളിയാണ് വേണുഗോപാൽ. സിനിമയിൽ സുപ്രീം യാസ്കിൻ എന്ന കമൽഹാസൻ ചെയ്ത കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് മോഹൻലാലിനെ ആയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് വേണുഗോപാൽ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“പ്രഭാസും അമിതാഭ് ബച്ചനുമാണ് ഭൈരവയായും അശ്വത്ഥാത്മാവായും വേഷമിടുന്നതെന്ന് ആദ്യം തന്നെ അറിയാമായിരുന്നു. അവർ തന്നെയാണ് ആ കഥാപാത്രങ്ങൾ ചെയ്യാൻ പോകുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഡിസൈൻ ചെയ്തത്. യാസ്കിൻ എന്ന കഥാപാത്രം ചെയ്യുന്നത് ആരെന്നായിരുന്നു ചർച്ച നടന്നത്. പ്രഭാസിന്റെയും അമിതാഭ് ബച്ചന്റയും ലെവലിൽ ഒരാളെ കഥാപാത്രത്തിനായി വേണം”.

“ലാൽ സാറിന്റെ പേരാണ് അതിലേക്ക് ആദ്യം വന്നത്. മോഹൻലാലും കമൽ ഹാസനും ആയിരുന്നു ആ വേഷത്തിലേക്ക് തീരുമാനിച്ചിരുന്നത്. എന്തുകൊണ്ട് ചർച്ചയ്‌ക്ക് അവസാനം കമൽഹാസനെ തീരുമാനിക്കുകയായിരുന്നു. ഞങ്ങളൊക്കെ ലാൽ സർ വരുന്നു എന്നു പറഞ്ഞ് ആവേശത്തിൽ ആയിരുന്നു. മലയാളത്തിൽ വരുന്ന സിനിമകളെല്ലാം നാഗ് സർ കാണാറുണ്ട്. മലയാള സിനിമകളെല്ലാം അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. ആവേശം അടക്കം അദ്ദേഹം തീയറ്ററിൽ പോയി കണ്ടിരുന്നു”- വേണുഗോപാൽ പറഞ്ഞു.

Tags: mohanlalkamal hassanSUBkalki 2898 adSupreme yaskin
ShareTweetSendShare

More News from this section

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

Latest News

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ ഇടുക്കി സ്വദേശിനിക്ക് മോചനം; കുവൈത്തിൽ ഏജൻസിയുടെ ചതിയിൽ തടവിലായ ജാസ്മിൻ തിരിച്ചെത്തി

കേരളാ സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പൻ തുടരും; നിർദ്ദേശം നൽകി വൈസ് ചാൻസലർ

സർവീസിനിടയിൽ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നു; പരാതി ലഭിച്ചപ്പോൾ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച അപകടത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം: രണ്ടു കുട്ടികളുടെ നില അതീവഗുരുതരം

ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടരുത്; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ല : ശിവൻ കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies