ഗ്രേറ്റ് ബലൂചിസ്താൻ തന്നെ ലക്ഷ്യം; പ്രതിഷേധം ശക്തമാക്കാൻ ബലൂച് ജനത; പ്രദേശങ്ങളെല്ലാം പാകിസ്താൻ ചൈനക്ക് തീറെഴുതികൊടുത്തുവെന്നും ആരോപണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗ്രേറ്റ് ബലൂചിസ്താൻ തന്നെ ലക്ഷ്യം; പ്രതിഷേധം ശക്തമാക്കാൻ ബലൂച് ജനത; പ്രദേശങ്ങളെല്ലാം പാകിസ്താൻ ചൈനക്ക് തീറെഴുതികൊടുത്തുവെന്നും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 08:42 am IST
FacebookTwitterWhatsAppTelegram

ബലൂചിസ്ഥാൻ: പാകിസ്താന്റെ നിരന്തര ദ്രോഹം സഹിക്കില്ലെന്ന് ബൂലൂചിസ്ഥാൻ ജനത.  സ്വതന്ത്ര ഭരണമാവശ്യപ്പെട്ടാണ് ബലൂച് വിഭാഗം ശക്തമായ പ്രതിരോധത്തിന് തയ്യാറെടുക്കുന്നത്. ആയിരത്താണ്ടുകളുടെ ലോകസംസ്‌കാരമാണ് ബലൂചുകൾ അവകാശപ്പെടുന്നത്. മഹത്തായ പഴയ സാമ്രാജ്യമായി ബലൂചിസ്ഥാൻ ഉയർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷയുമായിട്ടാണ് പ്രതിഷേധക്കാർ നീങ്ങുന്നത്. ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ബലൂച് ജനതയെ അവഗണിക്കുന്ന നയമാണ് പാക് ഭരണകൂടം പുലർത്തുന്നത്. പാകിസ്താന്റെ ഏകാധിപത്യത്തിനെതിരെ ബലൂചിലെ തീവ്രവിഭാഗങ്ങൾ നിരന്തരം സംഘർഷം തുടരുകയുമാണ്.

ചരിത്രത്തിലെ വിശാലമായ സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗമെന്ന അഭിമാനത്തോടെയാണ് ബലൂച് ജനത സ്വന്തം രാജ്യം തിരികെ പിടിക്കാൻ ശ്രമിക്കുന്നത്. തങ്ങളുടെ മേഖല പാകിസ്താനിലും അഫ്ഗാനിലും ഇറാനിലും ഒമാനിലും വരെ പടർന്ന് പന്തലിച്ചു കിടക്കുന്ന ഇടമാണെന്നും ബലൂച് ജനത അവകാശപ്പെടുന്നു. ഇറാനിൽ രണ്ട് പ്രവിശ്യകളിലായി ബലൂച് ജനത മുഖ്യധാര ജനങ്ങൾക്കൊപ്പം വസിക്കുന്നുണ്ട്. 2.5 ലക്ഷം ചതുരശ്ര കിലോമീറ്റർ മേഖലയിലായി 30 ല്ക്ഷം ജനങ്ങൾ അധിവസിക്കുന്നുണ്ട്. അഫ്ഗാനിലെ ഖാണ്ഡഹാർ-നിംറോസ് മേഖലയിൽ പത്തുലക്ഷം പേരും വസിക്കുന്നതായാണ് കണക്ക്. ഒമാനിൽ 7ലക്ഷം ബലൂചുകളുണ്ട്. 1958 വരെ പാകിസ്താനിലെ നിലവിലെ ഗാദ്വാർ തുറമുഖം സുൽത്താനേറ്റ് ഓഫ് ഒമാന്റെ ഭാഗമായിരുന്നുവെന്നും ബലൂചുകൾ പറയുന്നു. നിലവിൽ ചൈനയാണ് ഗാദ്വാർ തുറമുഖം കൈക്കലാക്കിയിരിക്കുന്നതെന്നും ബലൂച് ജനത ആരോപിക്കുന്നു.

ഗ്രേറ്റർ ബലൂചിസ്ഥാൻ എന്ന നിലയിൽ നിലനിൽക്കുക തന്നെചെയ്യുമെന്നാണ് ജനകീയ പ്രതിഷേധ സമിതികൾ ഒന്നടങ്കം പറയുന്നത്. തീവ്രവിഭാഗങ്ങൾ പാക് സൈന്യത്തിന് നേരെ സായുധപോരാട്ടങ്ങളും തുടരുകയാണ്. തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ പാക് സൈന്യവും ഭീകരരും ബലൂച് ജനതയ്‌ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. പല പ്രക്ഷോഭകാരികളേയും കുടുംബങ്ങളേയും വോട്ട് ചെയ്യാന് പോലൂം അനുവദിച്ചിരുന്നില്ല. ചൈനയുടെ നേതൃത്വത്തിൽ നടക്കുന്ന സാമ്പത്തിക ഇടനാഴി പ്രവർത്തനവും മേഖലയിൽ തടസ്സപ്പെട്ടിരിക്കുകയാണ്. സൈനിക പോസ്റ്റുകൾ ആക്രമിച്ച് ബലൂച് സംഘങ്ങൾ പത്തിലേറെ പാക് സൈനികരെ വധിച്ചും തിരിച്ചടിച്ചിരുന്നു.

ഇമ്രാൻ ഭരണകൂടം അധികാരത്തിലെത്തിയ ശേഷം പാകിസ്താന്റെ പ്രധാന മേഖലയിൽ നിന്ന് അകന്ന് ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന സിന്ധ്-പഞ്ചാബ്- ബലൂച് മേഖലകളെ തീർത്തും അവഗണിക്കുന്ന രീതിയാണ് പിന്തുടരുന്നത്. സാമ്പത്തികമായോ വാണിജ്യപരമായോ യാതൊരു സഹായവും നൽകാത്തത് മേഖലയിലെ നിത്യദുരിതത്തിലേക്ക് തള്ളിവിടുകയാണ്. കൊറോണ കാലത്ത് അത്യന്തം ദുരിതത്തിലായ പ്രവിശ്യാ ഭരണകൂടങ്ങൾ നിരന്തരം ഇമ്രാൻ ഭരണകൂടവുമായി തർക്കത്തിലാണ്. ചൈനയ്‌ക്ക് പല പ്രദേശങ്ങളും നിർമ്മാണത്തിനായി വിട്ടുകൊടുത്തത് യാതൊരു ചർച്ചകളോ അറിയിപ്പോ ഇല്ലാതെയാണെന്നും പ്രവിശ്യാ ഭരണകൂടം ആരോപിക്കുകയാണ്.

Tags: balooch-pak
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies