ഗർഭപാത്രം നീക്കം ചെയ്യുന്നത് ആ സമയത്തെ തീരുമാനമാണ്, അത് മുൻകൂട്ടി അറിയിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ; പാലക്കാട് പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ചതിൽ ന്യായീകരണവുമായി ആശുപത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗർഭപാത്രം നീക്കം ചെയ്യുന്നത് ആ സമയത്തെ തീരുമാനമാണ്, അത് മുൻകൂട്ടി അറിയിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ; പാലക്കാട് പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ചതിൽ ന്യായീകരണവുമായി ആശുപത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 01:06 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് : പാലക്കാട് പ്രസവത്തിന് പിന്നാലെ അമ്മയുംകുഞ്ഞും മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് പാലക്കാട് തങ്കം ആശുപത്രി അധികൃതർ. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ഗർഭപാത്രം നീക്കം ചെയ്യുന്നത് ആ സമയത്തെ തീരുമാനമാണെന്നും അത് മുൻകൂട്ടി അറിയിക്കാൻ കഴിയില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

ജൂലായ് 5ന് ആയിരുന്നു പ്രസവ തീയ്യതി. ജൂലായ് 2ന് പ്രസവവേദന വന്നപ്പോൾ മൂന്ന് ഡോക്ടർമാർ മാറി മാറി പരിശോധിച്ചിരുന്നു. ഡ്യൂട്ടിയിലുള്ള ഗൈനക്കോളജിസ്റ്റ് തന്നെയാണ് ഐശ്വര്യയെ നോക്കിയത്. ഡോ. പ്രിയദർശിനിയും ഐശ്വര്യയെ പരിശോധിച്ചിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത് എന്നും ഡോ. ചന്ദ്രമൗലി പറഞ്ഞു.

കുഞ്ഞിന്റെ മരണത്തിന് ശേഷം അമ്മയ്‌ക്ക് മതിയായ എല്ലാ ചികിത്സയും നൽകിയിരുന്നു. അമിതമായ രക്തസ്രാവമാണ് മരണകാരണമായത്. കുട്ടിയുടെ മൃതദേഹം ആശുപത്രി അധികൃതർ തന്നെ സംസ്‌കരിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ഡോക്ടർമാർ പറഞ്ഞു.

ഐശ്വര്യയുടെ മരണത്തിൽ ആശുപത്രിയുടെ ഭാഗത്ത് പിഴവുണ്ടായിട്ടില്ലെന്ന വാദവുമായി ഐഎംഎയും രംഗത്തെത്തി. ഗർഭപാത്രം നീക്കം ചെയ്യുന്നതിന് അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് ഐഎംഎ പാലക്കാട് പ്രസിഡൻറ് എൻഎം അരുൺ അറിയിച്ചത്. ഓപ്പറേഷൻ ചെയ്യാനുള്ള അനുമതിയാണ് കുടുംബത്തിൽ നിന്ന് വാങ്ങിയത്. ഗർഭപാത്രം നീക്കം ചെയ്യുന്നത് ആ സമയത്തെ തീരുമാനമാണ്. അത് മുൻകൂട്ടി അറിയിക്കാൻ കഴിയില്ലെന്നും അവസാന നിമിഷമാണ് ആ തീരുമാനമെടുക്കുക എന്നുമാണ് അധികൃതർ പറയുന്നത്. ഏത് അന്വേഷണത്തേയും നേരിടാൻ ആശുപത്രി തയ്യാറാണെന്നും ഡോക്ടർമാർ അറിയിച്ചു.

Tags: IMAPalakkadaiswaryathankam hospitalഐശ്വര്യ
ShareTweetSendShare

More News from this section

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies