ജോലിക്കായി തായ്‌ലൻഡിലെത്തി; 300 ലധികം ഇന്ത്യക്കാരെ ബന്ദികളാക്കി മ്യാൻമറിലേക്ക് കടത്തി; ഭീഷണിപ്പെടുത്തി സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്നുവെന്ന് പരാതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജോലിക്കായി തായ്‌ലൻഡിലെത്തി; 300 ലധികം ഇന്ത്യക്കാരെ ബന്ദികളാക്കി മ്യാൻമറിലേക്ക് കടത്തി; ഭീഷണിപ്പെടുത്തി സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്നുവെന്ന് പരാതി

Lured to Thailand, 300 Indians now forced into cybercrime in Myanmar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 11:02 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: 300 ലധികം ഇന്ത്യക്കാരെ തടങ്കലിലാക്കി ഭീഷണിപ്പെടുത്തി സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്നതായി പരാതി. ജോലിയ്‌ക്കായി തായ്‌ലൻഡിലെത്തിയ ഇന്ത്യക്കാർക്കാണ് ദുരവസ്ഥ. തായ്‌ലൻഡിൽ നിന്നും ഇന്ത്യക്കാരെ മ്യാൻമറിലെ മ്യാവാഡിയിലാണ് ബന്ദികളാക്കിയിരിക്കുന്നതെന്നാണ് വിവരം. തടവിലാക്കപ്പെട്ടവരിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ട്. മ്യാൻമർ ഗവൺമെന്റിന്റെ അധീനതയിലല്ലാത്തതും വംശീയ സായുധ ഗ്രൂപ്പുകളുടെ ആധിപത്യമുള്ളതുമായ സ്ഥലമാണ് മ്യാവാഡി.

തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കൾക്ക് ബന്ദികളാക്കിയ സംഘം സന്ദേശമയച്ചതോടെയാണ് ദുരവസ്ഥ പുറത്തറിഞ്ഞത്. മലേഷ്യൻ ചൈനക്കാരാണ് തങ്ങളെ പിടികൂടിയതെന്ന് തമിഴ്‌നാട് സ്വദേശിനിയായ യുവതി വെളിപ്പെടുത്തി. തങ്ങളെ മോചിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും തമിഴ്‌നാട് സർക്കാരുകൾക്കും ബന്ദികൾ സന്ദേശമയച്ചിട്ടുണ്ട്. ദിവസം 15 മണിക്കൂറോളം നിയമവിരുദ്ധമായ ജോലി ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചാൽ ക്രൂരമായി മർദ്ദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് തടവിലാക്കപ്പെട്ടവർ വെളിപ്പെടുത്തി.

മ്യാൻമറിൽ തടവിൽ കഴിയുന്ന തന്റെ മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ രാജ സുബ്രഹ്മണ്യൻ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി. ദുബായിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു രാജയുടെ മകൻ.

ഇവിടെ നിന്ന് ഇയാളെയും സഹപ്രവർത്തകരയെും കമ്പനി പ്രമോഷൻ നൽകി തായ്‌ലൻഡിലെ ഓഫീസിലേക്ക് മാറ്റി.തുടർന്ന് റോഡ് മാർഗം മ്യാൻമറിലെത്തിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഇതിനോടകം തന്നെ 30 ഓളം ഇന്ത്യക്കാർ രക്ഷപ്പെട്ടിട്ടുണ്ടെന്ന് രാജയുടെ മകൻ സുധാകർ പറയുന്നു.

Tags: cybercrime
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies