രാജ്യത്തിന് ഭീഷണിയായ ഇത്തരക്കാരെ സർക്കാർ പാകിസ്താനിലേയ്ക്ക് അയക്കണം ; സൈനികവിവരങ്ങൾ പാക് ചാരസംഘടനയ്ക്ക് നൽകിയ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

രാജ്യത്തിന് ഭീഷണിയായ ഇത്തരക്കാരെ സർക്കാർ പാകിസ്താനിലേയ്‌ക്ക് അയക്കണം ; സൈനികവിവരങ്ങൾ പാക് ചാരസംഘടനയ്‌ക്ക് നൽകിയ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്

Janam Web Desk by Janam Web Desk
Jul 18, 2023, 05:49 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് ; പാക് ചാരന്മാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി . സിറാജുദ്ദീൻ എന്ന കറാമത്ത് അലി ഫക്കീർ, മുഹമ്മദ് അയൂബ് ഷെയ്ഖ്, നൗഷാദ് അലി എന്നിവരെയാണ് കോടതി ശിക്ഷിച്ചത് . അഹമ്മദാബാദ് സെഷൻസ് കോടതിയിൽ ഏകദേശം 10 വർഷത്തോളം നീണ്ടുനിന്ന വിചാരണയ്‌ക്ക് ശേഷം ജഡ്ജി അംബലാൽ പട്ടേലാണ് മൂന്ന് ചാരന്മാർക്ക് ശിക്ഷ വിധിച്ചത്.

മൂവരും ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് അയച്ചിരുന്നു. “അവർ ഇന്ത്യയിലാണ് താമസിക്കുന്നത്. പക്ഷേ അവരിൽ രാജ്യസ്നേഹമില്ല. പാകിസ്താനോടുള്ള അവരുടെ സ്നേഹം ദൃശ്യമാണ്. തങ്ങളുടെയും , പാകിസ്താന്റെയും കാര്യങ്ങളാണ് ഇവർ ചിന്തിക്കുന്നത്. രാജ്യത്തിന് ഭീഷണിയായ ഇത്തരക്കാരെ തിരിച്ചറിഞ്ഞതിന് ശേഷം സർക്കാർ അവരെ പാകിസ്താനിലേക്ക് അയക്കണം അല്ലെങ്കിൽ അത്തരക്കാർ സ്വന്തം നിലയ്‌ക്ക് രാജ്യം വിടണം. തന്റെ രാജ്യത്തെ 140 കോടി ജനങ്ങളെ കുറിച്ച് ഇവർക്ക് ആശങ്കയില്ല. എന്നാൽ പാകിസ്താനോടുള്ള സ്നേഹം അവരിൽ കാണാം – കോടതി വ്യക്തമാക്കി.

ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിവരങ്ങൾ പാകിസ്താന് കൈമാറിയെന്നാരോപിച്ച് 2012ൽ അഹമ്മദാബാദ് പോലീസിന്റെ ക്രൈംബ്രാഞ്ച് കരാമത്ത് അലി എന്ന സിറാജുദ്ദീൻ, മുഹമ്മദ് അയൂബ് ഷെയ്ഖ്, നൗഷാദ് അലി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മൂവരും തൈമൂർ, താഹിർ എന്നീ ഐഎസ്ഐ ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിൽ സിറാജുദ്ദീന്റെയും, അയൂബിന്റെയും ബന്ധുക്കൾ പാകിസ്താനിലുണ്ടെന്ന് കണ്ടെത്തി.

2007ൽ ഇരുവരും ബന്ധുക്കളെ കാണാൻ കറാച്ചിയിൽ പോയിരുന്നു. അവിടെവെച്ച് ഐഎസ്ഐയുമായി ബന്ധപ്പെട്ടു. ഇന്ത്യയിൽ നിന്ന് വിവരങ്ങൾ അയക്കാനുള്ള പരിശീലനം ഇവർക്ക് നൽകി. പിന്നീട് നൗഷാദ് അലിയും ഇവർക്കൊപ്പം ചേർന്നു. കച്ച്, അഹമ്മദാബാദ്, ഗാന്ധിനഗർ, രാജസ്ഥാന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ സൈനിക താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മൂവരും പാകിസ്താന് അയച്ചിരുന്നു. ഇവർക്ക് എല്ലാ മാസവും ദുബായ് പോലുള്ള സ്ഥലങ്ങളിൽ നിന്ന് പണവും ലഭിച്ചിരുന്നു . സിറാജുദ്ദീൻ 2012 മുതൽ ജയിലിലാണ്.

 

 

Tags: PakistanIndia
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

Latest News

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies