നൂറ്റാണ്ടുകൾ പഴക്കമുള്ള ഫ്‌ളൈയിംഗ് റാണി എക്‌സ്പ്രസ് എന്തുകൊണ്ടാണ് പടിഞ്ഞാറൻ റെയിൽവേയുടെ രാജ്ഞി എന്നറിയപ്പെടുന്നത്?; പേരിനെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള ചില രസകരമായ കഥകൾ ഇതാ
Tuesday, October 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

നൂറ്റാണ്ടുകൾ പഴക്കമുള്ള ഫ്‌ളൈയിംഗ് റാണി എക്‌സ്പ്രസ് എന്തുകൊണ്ടാണ് പടിഞ്ഞാറൻ റെയിൽവേയുടെ രാജ്ഞി എന്നറിയപ്പെടുന്നത്?; പേരിനെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള ചില രസകരമായ കഥകൾ ഇതാ

Janam Web Desk by Janam Web Desk
Jul 30, 2023, 10:50 pm IST
A A
FacebookTwitterWhatsAppTelegram

അടുത്തിടെയാണ് ഫ്‌ളൈയിംഗ് റാണിയെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ ഹ്രസ്വദൂര അതിവേഗ ട്രെയിനായ ഫ്‌ളൈയിംഗ് റാണിയുടെ കോച്ചുകൾ നവീകരിച്ചുവെന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. പടിഞ്ഞാറൻ മെട്രോയുടെ രാജ്ഞി എന്നറിയപ്പെടുന്ന ട്രെയിനിന് പിന്നിലും ഒരു നൂറ്റാണ്ടിന്റെ കഥ ഒളിഞ്ഞിരിപ്പുണ്ട്.

രാജ്യത്തെ തന്നെ ആദ്യ ഡബിൾ ഡെക്കർ കോച്ചുകളുള്ള ട്രെയിനാണ് ഫ്‌ളൈയിംഗ് റാണി. ഈ ട്രെയിനിനെ അടുത്തിടെ എൽഎച്ച്ബി റേക്ക് ഉപയോഗിച്ച് ഇന്ത്യൻ റെയിൽ വേ പുനസ്ഥാപിക്കുകയായിരുന്നു. പരമ്പരാഗത റേക്കിനെ അപേക്ഷിച്ച് മികച്ച യാത്രാനുഭവവും സുരക്ഷയും പുതിയ റേക്ക് ഉറപ്പുവരുത്തുന്നുണ്ട്. ഈ ട്രെയിൻ നൂറ്റാണ്ടുകൾക്ക് മുമ്പ് ഓടി തുടങ്ങിയതിനും ഇതിന്റെ പേരിന് പിന്നിലും രസകരമായ കഥയാണ് ഒളിഞ്ഞിരിക്കുന്നത്. പശ്ചിമ റെയിൽവേയുടെ രാജ്ഞിയെന്നും ഈ ട്രെയിൻ അറിയപ്പെടുന്നു. ളരെ പെട്ടന്നായിരുന്നു ഈ ട്രെയിൻ ജനപ്രിയമായത്. മുംബൈയിലെയും സൂറത്തിലെയും ജനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്ന പ്രധാന ട്രെയിനായി ഇതാ മാറി എന്നതാണ് ഇതിന് പിന്നിലെ കാരണം.

ഫ്‌ളൈയിംഗ് റാണി

അന്നത്തെ ബോംബെ സെൻട്രലിലെ ജില്ലാ സൂപ്രണ്ട് ഓഫ് ബൾസാറിന്റ (ഇന്നത്തെ വൽസാദ്) ഭാര്യയാണ് ട്രെയിനിന് ഫ്‌ളൈയിംഗ് റാണി എന്ന് പേരിടുന്നത്. 1906-ലാണ് ഫ്‌ളൈയിംഗ് റാണി എക്സ്രപ്രസ് ആദ്യ സർവീസ് ആരംഭിക്കുന്നത്. എന്നാൽ ഇടയ്‌ക്ക് വെച്ച് ഇതിന്റെ സർവീസ് നിർത്തുകയാണ് ഉണ്ടായത്. തുടർന്ന് 1950-ൽ വീണ്ടും ട്രാക്കിലിറങ്ങുകയായിരുന്നു.

ബിബി ആൻഡ് സിഐ റെയിൽവേയുടെ അന്നത്തെ ജനറൽ മാനേജർ കെപി മുശ്രൻ ആണ് ട്രെയിൻ സർവീസ് വീണ്ടും ആരംഭിക്കുമെന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയത്. 1950- നവംബർ ഒന്നിനാണ് ഫ്‌ളൈയിംഗ് റാണി എക്‌സ്പ്രസ് അതിന്റെ ഉദ്ഘാടന ഓട്ടം ആരംഭിക്കുന്നത്. അന്ന് എട്ട് കോച്ചുകളിലായി 600-ഓളം യാത്രികരെയും വഹിച്ചാണ് സൂറത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഫ്‌ളൈയിംഗ് റാണി എക്‌സ്പ്രസ് നീങ്ങിയത്. സസ്യാഹാരികൾക്കും നോൺ-വെജിറ്റേറിയൻമാർക്കുമായി ഒരു ഡൈനിംഗ് കാർ ഉൾപ്പെടെ രണ്ട്- മൂന്ന് ക്ലാസിലെ താമസസൗകര്യം ഉൾപ്പെടുത്തിയായിരുന്നു യാത്ര. ആദ്യമായി നാഷണൽ ട്രാൻസ്പോർട്ടർ മൂന്നാം ക്ലാസ് യാത്രക്കാർക്ക് റിസർവേഷൻ സൗകര്യം ഏർപ്പെടുത്തുന്നതും ഈ ട്രെയിനിലായിരുന്നു.

ഞായറാഴ്ചകളിൽ ഒഴികെ ബാക്കി എല്ലാ ദിനങ്ങളിലും ട്രെയിൻ സർവീസ് നടത്തിയിരുന്നു. പരിമിതമായ സ്റ്റോപ്പുകൾ മാത്രമുള്ള രണ്ട് നഗരങ്ങൾക്കിടയിലൂടെയുള്ള ഏറ്റവും വേഗതയേറിയ ട്രെയിനായിരുന്നു ഫ്‌ളൈയിംഗ് റാണി. ആദ്യഘട്ടത്തിൽ ബോറിവാലി, പാൽഘർ, ദഹനു, ദാമൻ, ഉദ്വാദ, വൽസാദ്, ബിലിമോറ, നവസാരി എന്നിവിടങ്ങളിൽ മാത്രമാണ് ട്രെയിൻ നിർത്തിയിരുന്നത്. പിൽക്കാലത്ത് കൂടുതൽ സ്റ്റോപ്പുകൾ ഏർപ്പെടുത്തുകയായിരുന്നു. 1965-ലാണ് ഫ്‌ളൈയിംഗ് റാണി മറ്റൊരു നാഴികക്കല്ല് കൂടി സ്വന്തമാക്കുന്നത്. രാജ്യത്തെ ചെറിയ ദൂരത്തിൽ ഓടുന്ന അതിവേഗ ട്രെയിനായി ഫ്‌ളൈയിംഗ് റാണി പേരെടുത്തു.

1978 ഡിസംബർ 18-ന് ഡബിൾ ഡെക്കർ കോച്ചുകൾ ഘടിപ്പിച്ച ആദ്യ ട്രെയിനായി ഫ്‌ളൈയിംഗ് റാണി മാറുകയായിരുന്നു. ട്രെയിനിൽ പത്ത് സെക്കൻഡ് ക്ലാസ് ഡബിൾ ഡെക്കർ കോച്ചുകൾ ആണ് അന്ന് ഉണ്ടായിരുന്നത്. ഇതിൽ ഓരോന്നിലും 148 പേർക്ക് വീതം യാത്ര ചെയ്യാനാകുമായിരുന്നു.

Tags: trainFlying Rani
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും വികസിക്കുമ്പോൾ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും’: പ്രധാനമന്ത്രി നരേന്ദ്രമോദി

‘രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും വികസിക്കുമ്പോൾ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും’: പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യക്കെതിരെ കളിച്ചപ്പോള്‍ അവര്‍ക്ക് മുട്ടിടിച്ചിരുന്നു…! ഭയം അവരുടെ കണ്ണുകളിലുണ്ടായിരുന്നു; തുറന്നുപറഞ്ഞ് പാകിസ്താൻ മുന്‍ താരം

ഇന്ത്യക്കെതിരെ കളിച്ചപ്പോള്‍ അവര്‍ക്ക് മുട്ടിടിച്ചിരുന്നു…! ഭയം അവരുടെ കണ്ണുകളിലുണ്ടായിരുന്നു; തുറന്നുപറഞ്ഞ് പാകിസ്താൻ മുന്‍ താരം

അന്യനിലെ വിക്രമോ…! ഇത് ‘തല’യുടെ പുതിയ തല; കൂള്‍ ലുക്കില്‍ സ്റ്റൈലിഷായി ക്യാപ്റ്റന്‍ ധോണി

അന്യനിലെ വിക്രമോ…! ഇത് ‘തല’യുടെ പുതിയ തല; കൂള്‍ ലുക്കില്‍ സ്റ്റൈലിഷായി ക്യാപ്റ്റന്‍ ധോണി

‘മെയ്ഡ് ഇൻ ഇന്ത്യ’ മലേറിയ വാക്‌സിൻ തയ്യാർ; വാക്‌സിൻ വികസിപ്പിച്ചത് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി; ലോകാരോഗ്യ സംഘടനയുടെ അനുമതി

‘മെയ്ഡ് ഇൻ ഇന്ത്യ’ മലേറിയ വാക്‌സിൻ തയ്യാർ; വാക്‌സിൻ വികസിപ്പിച്ചത് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി; ലോകാരോഗ്യ സംഘടനയുടെ അനുമതി

ഛത്തീസ്ഗഡില്‍ 26,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഛത്തീസ്ഗഡില്‍ 26,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ട്രക്കുമായി കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച് അമ്മയും നവജാത ശിശുവും വെന്തുമരിച്ചു; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് പിതാവും മൂത്തമകളും

ട്രക്കുമായി കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച് അമ്മയും നവജാത ശിശുവും വെന്തുമരിച്ചു; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് പിതാവും മൂത്തമകളും

Load More

Latest News

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ഭാര്യക്കൊപ്പം ബാറിൽ ഭക്ഷണം കഴിക്കാൻ പോയ അഭിഭാഷകനെ മർദ്ദിച്ച സംഭവം; പ്രതികരിച്ച് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ

‘വേനൽ പുഴയിൽ തെളിനീരിൽ’; 16 വർഷങ്ങൾക്കുശേഷം പ്രണയകാല’ത്തിലെ ‘പ്രണയജോഡികൾ’ കണ്ടുമുട്ടിയപ്പോൾ

‘വേനൽ പുഴയിൽ തെളിനീരിൽ’; 16 വർഷങ്ങൾക്കുശേഷം പ്രണയകാല’ത്തിലെ ‘പ്രണയജോഡികൾ’ കണ്ടുമുട്ടിയപ്പോൾ

നമ്മുടെ മതപരമായ കാര്യങ്ങൾ അനിൽകുമാർ പഠിക്കണം, പറഞ്ഞത് തെറ്റുതന്നെയാണ്: എ.എം. ആരിഫ്

നമ്മുടെ മതപരമായ കാര്യങ്ങൾ അനിൽകുമാർ പഠിക്കണം, പറഞ്ഞത് തെറ്റുതന്നെയാണ്: എ.എം. ആരിഫ്

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് തിരിച്ചടി; കുറ്റക്കാരനെന്ന വിധി റദ്ദാക്കണമെന്ന ആവശ്യം തള്ളി കേരള ഹൈക്കോടതി

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് തിരിച്ചടി; കുറ്റക്കാരനെന്ന വിധി റദ്ദാക്കണമെന്ന ആവശ്യം തള്ളി കേരള ഹൈക്കോടതി

ഇടിയോട് കൂടിയ മഴ; ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ജാഗ്രത

തെക്കൻ ജില്ലകൾ മഴയുടെ പിടിയിൽ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

കരുവന്നൂർ സമരത്തിൽ രാഷ്‌ട്രീയമില്ല, മാദ്ധ്യമങ്ങൾ സത്യം പറയാൻ ശ്രമിക്കണമെന്നും സുരേഷ് ഗോപി

കരുവന്നൂർ സമരത്തിൽ രാഷ്‌ട്രീയമില്ല, മാദ്ധ്യമങ്ങൾ സത്യം പറയാൻ ശ്രമിക്കണമെന്നും സുരേഷ് ഗോപി

ഡൽഹിയിൽ പിടിയിലായ മൂന്ന് ഐഎസ് ഭീകരരും എഞ്ചിനീയറിംഗ് ബിരുദധാരികൾ; ഒരാൾ പിഎച്ച്ഡി വിദ്യാർത്ഥി; മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിലടക്കം വൈദഗ്‌ദ്ധ്യം നേടിയവരെന്ന് പോലീസ്

അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ സ്‌ഫോടനം നടത്താൻ പദ്ധതി ഇട്ടു; ബുദ്ധികേന്ദ്രം പാകിസ്താൻ; ഹിറ്റ്‌ലിസ്റ്റിൽ ബിജെപി, ആർഎസ്എസ് നേതാക്കൾ; നിർണായക വെളിപ്പെടുത്തലുകളുമായി പിടിയിലായ ഐഎസ് ഭീകരർ

മാസപ്പടി വിവാദം; മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിച്ചു, കരാറുകൾ നിയമപരമെങ്കിൽ പണം എങ്ങനെ വീണയുടെ അക്കൗണ്ടിലെത്തി? കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാനാകുമോ: കെ. സുരേന്ദ്രൻ

സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധഃപതിച്ചു; അതിന്റെ വഴിയേ പോകുക മാത്രമാണ് ഗോവിന്ദന്റെ ജോലി: കെ. സുരേന്ദ്രൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies