ഇടപെടൽ നടത്തിയോ എന്ന് രഞ്ജിത്ത് തുറന്നു പറയട്ടെ; മന്ത്രി മുൻകൂർ ജാമ്യം കൊടുക്കാൻ കഷ്ടപ്പെടേണ്ടതില്ല; തുറന്നടിച്ച് വിനയൻ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഇടപെടൽ നടത്തിയോ എന്ന് രഞ്ജിത്ത് തുറന്നു പറയട്ടെ; മന്ത്രി മുൻകൂർ ജാമ്യം കൊടുക്കാൻ കഷ്ടപ്പെടേണ്ടതില്ല; തുറന്നടിച്ച് വിനയൻ

Janam Web Desk by Janam Web Desk
Aug 1, 2023, 03:55 pm IST
FacebookTwitterWhatsAppTelegram

കേരള സംസ്ഥാന അവാർഡ് ജൂറി അംഗം നേമം പുഷ്പരാജിന്റെ വെളിപ്പെടുത്തലിനെ തള്ളി ചെയർമാൻ രഞ്ജിത്തിനെ ന്യായീകരിച്ച മന്ത്രി സജി ചെറിയാനെതിരെ തുറന്നടിച്ച് സംവിധായകൻ വിനയൻ. ചെയർമാൻ ഇടപെടൽ നടത്തിയിട്ടില്ലെന്ന് പറയാൻ മന്ത്രിയോട് അല്ലല്ലോ ചോദ്യം ഉന്നയിച്ചതെന്നും വിനയൻ ആഞ്ഞടിച്ചു.

അവാർഡ് നിർണയത്തിന്റെ പ്രൊജക്ഷൻ നടക്കുമ്പോഴും മറ്റ് ചർച്ചകൾ നടക്കുമ്പോഴും മന്ത്രി ഒപ്പം കാണില്ലല്ലോ. പിന്നെ എങ്ങനെയാണ് മന്ത്രിയ്‌ക്ക് നിസംശയം രഞ്ജിത്തിനെ ന്യായീകരിക്കാൻ കഴിയുന്നത്. അവാർഡ് അർഹതയുള്ളവർക്കാണോ അല്ലാത്തവർക്കാണോ കൊടുത്തത് എന്നതല്ല പ്രശ്‌നമെന്നും മറിച്ച് അവാർഡ് നിർണയത്തിൽ സർക്കാരിന്റെ പ്രതിനിധിയായ അക്കാദമി ചെയർമാൻ ഇടപെട്ടിട്ടുണ്ടോയെന്നതാണ് വിഷയമെന്നും വിനയൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. രഞ്ജിത്തിന്റെ ഇടപെടലിനെ കുറിച്ച് ജൂറി അംഗമായ ജിൻസി ഗ്രിഗറിയും സമാന ആരോപണം ഉന്നയിച്ചിട്ടുണ്ട്. ജൂറി മെമ്പർമാരോട് സംസാരിച്ച രഞ്ജിത്തോ അത് കേട്ട ജൂറി മെമ്പർമാരോ അല്ലേ ചെയർമാന്റെ ഇടപെടലിനെ കുറിച്ച് പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

വിശദമായി അന്വേഷിച്ചതിന് ശേഷം മാത്രമായിരുന്നു ക്ലീൻ ചിറ്റ് കൊടുക്കേണ്ടിയിരുന്നത്. നേമം പുഷ്പരാജിന്റെ ആരോപണങ്ങളെ തള്ളി കളഞ്ഞുകൊണ്ടാണ് രഞ്ജിത്ത് മറുപടി നൽകുകയെങ്കിൽ അതിനുള്ള മറുപടിയുമായി പുഷ്പരാജ് എത്തുമെന്നും അതിന് പിന്നാലെ മാത്രമാണ് താൻ പോകേണ്ടതൊള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതിന് മുൻപ് മന്ത്രി മുൻകൂർ ജാമ്യം കൊടുക്കാൻ കഷ്ടപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ മാദ്ധ്യമങ്ങൾ മുൻപിലെത്തിയിരുന്നു. ലോകത്തിലെ തന്നെ പ്രശസ്തരായവരാണ് ജൂറിയിലുണ്ടായിരുന്നത്. അവാർഡ് അർഹതപ്പെട്ടവർക്ക് തന്നെയാണ് ലഭിച്ചത്. ഇതിൽ രഞ്ജിത്തിന് യാതൊരുവിധ റോളുമില്ല, കാരണം അദ്ദേഹം ജൂറിയിലെ അംഗമല്ല. ജൂറിയിലെ ആരുമായും സംസാരിക്കാൻ കഴിയില്ല. ചലച്ചിത്രരംഗത്തെ കേരളം കണ്ട ഏറ്റവും മാന്യനായ ഇതിഹാസമാണ് അദ്ദേഹം. അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി ഈ വർഷങ്ങളിൽ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തിയെന്നതിൽ അഭിനന്ദിക്കുകയാണ് വേണ്ടത്. മാറ്റുരച്ച് ഏറ്റവും നല്ല തങ്കം കണ്ടെത്തിയാണ് അവാർഡ് നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു.

 

Tags: RENJITHsaji cheriyanvinayan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

Latest News

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies