125 കർസേവകരാണ് വീട്ടിലുണ്ടായത്; ഓരോരുത്തരെയായി പോലീസ് വെടിവെച്ച് വീഴ്ത്തി; രക്തവും അപമാനവും മറക്കാൻ കഴിയില്ല; നടുക്കുന്ന ഓർമകളുമായി ഓംഭാരതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

125 കർസേവകരാണ് വീട്ടിലുണ്ടായത്; ഓരോരുത്തരെയായി പോലീസ് വെടിവെച്ച് വീഴ്‌ത്തി; രക്തവും അപമാനവും മറക്കാൻ കഴിയില്ല; നടുക്കുന്ന ഓർമകളുമായി ഓംഭാരതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2024, 04:02 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: 1990ൽ മുലായം സിംഗ് സർക്കാർ അയോദ്ധ്യയിൽ കർസേവകർക്ക് നേരെ നടത്തിയ വെടിവെപ്പിന്റെ നടക്കുന്ന ഓർമകൾ പങ്കുവെച്ച് 75 കാരിയായ ഓംഭാരതി. അന്ന് 125 കർസേവകരാണ് ഓംഭാരതിയുടെ വീട്ടിൽ അഭയം പ്രാപിച്ചത്. പക്ഷെ ഭരണകൂടത്തിന്റെ ക്രൂരതയിൽ നിരവധി കർസേവകർക്ക് അന്ന് ജീവൻ നഷ്ടമായി. കോത്താരി സഹോദരൻമാരും ഇതിൽ ഉൾപ്പെടും.

 

ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ഓംഭാരതിക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. എല്ലാ രാമഭക്തരുടെയും സ്വപ്നം സാക്ഷാത്കരിച്ചുവെന്ന് ഓംഭാരതി വികാരാധീനയായി മാദ്ധ്യമങ്ങളോട് പറഞ്ഞു

1990 നവംബർ 2, തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ആ അമ്മ പറയുന്നു. മുലായം സിംഗ് സർക്കാർ കർസേവകരെ വെടിവെച്ച് വീഴ്‌ത്താൻ ഉത്തരവിട്ടതിനെ തുടർന്ന് വിഎച്ച്പി മുൻ പ്രസിഡന്റ് അശോക് സിംഗാളടക്കം 125 കർസേവകർ ഓംഭരതിയുടെ വീട്ടിലാണ് അഭയം പ്രാപിച്ചത്.

രാംലല്ല പ്രതിഷ്ഠാ ചടങ്ങ് കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. എന്നാൽ കർസേവകരുടെ രക്തവും വേദനയും അപമാനവും ഒരിക്കലും മറക്കാൻ കഴിയില്ല. രാംലല്ലയെ ജന്മഭൂമിയിൽ പ്രതിഷ്ഠിക്കുക എന്നതായിരുന്നു അവരുടെ ഏക ആവശ്യം. എന്നാൽ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി അന്നത്തെ മുഖ്യമന്ത്രി നിരപരാധികളായ കർസേവകർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടു.

125 ഓളം കർസേവകർക്ക് തന്റെ വീട്ടിൽ അഭയം നൽകി. എന്നിട്ടും അവർക്ക് നേരെ പോലീസ് നിറയൊഴിച്ചു. വെടിവയ്പിൽ കൊല്ലപ്പെട്ട കോത്താരി സഹോദരന്മാരും അവർ സംഭാഷണത്തിൽ പരാമർശിച്ചു.

അന്നത്തെ യുപി സർക്കാർ കർസേവകരോട് അനീതിയാണ് കാണിച്ചത്. പിന്നീട് വിഷയം കോടതിയിലെത്തിയപ്പോഴും സഹായവും നൽകിയില്ല, കോൺഗ്രസും വെറും കാഴ്ചക്കാരായി തുടർന്നു. രാമക്ഷേത്ര നിർമാണം തടയാൻ അവർ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മുസ്ലീം വോട്ട് ബാങ്കുകളെ പ്രീതിപ്പെടുത്താനാണ് കർസേവകർക്ക് നേരെ വെടിയുതിർക്കാൻ മുലായം സിംഗ് ഉത്തരവിട്ടതെന്ന് സംഭവം അനുസ്മരിച്ചുകൊണ്ട് ഓം ഭാരതി പറഞ്ഞു.

കർസേവകർ ശാന്തരായിരുന്ന് രാമമന്ത്രം ചൊല്ലുകയായിരുന്നു. മുലായം സിങ്ങിന്റെ ആളുകൾ പോലീസിന് നേരെ കരുതികൂട്ടി കല്ലുകൾ എറിഞ്ഞു. കല്ലെറിയുന്ന ആളെ കണ്ടെത്തുന്നതിന് പകരം കർസേവകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു, അവർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും കാരണമാണ് ഇന്ന് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കപ്പെടുന്നതെന്നും രാംഭാരതി അഭിമാനത്തൊടെ വ്യക്തമാക്കി.

 

Tags: Ayodhya2024KarsevaOmbharathi
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies