ചതിക്കുഴി ഒരുക്കി വർക്ക് ഫ്രം ഹോം ഓഫറുകൾ; നവി മുംബൈയിൽ യുവതിക്ക് നാല് ദിവസം കൊണ്ട് നഷ്ടമായത് 54 ലക്ഷം രൂപ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചതിക്കുഴി ഒരുക്കി വർക്ക് ഫ്രം ഹോം ഓഫറുകൾ; നവി മുംബൈയിൽ യുവതിക്ക് നാല് ദിവസം കൊണ്ട് നഷ്ടമായത് 54 ലക്ഷം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 01:04 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഓൺലൈൻ തട്ടിപ്പിന്റെ വാർത്തകൾ നമ്മൾ ദിവസവും കേൾക്കാറുണ്ട്. ചതിക്കുഴികളാണെന്ന് തിരച്ചറിയാതെയാണ് പലരും ഈ തട്ടിപ്പിന് ഇരയാകുന്നത്. ലക്ഷക്കണക്കിന് രൂപയാണ് തട്ടിപ്പിനിരയാകുന്നവർക്ക് നഷ്ടമാകുന്നത്. നവി മുംബൈയിലെ ഐറോളിയിൽ നിന്നുള്ള ഗർഭിണിയായ സ്ത്രീ ഓൺലൈൻ തട്ടിപ്പിനിരയായ വാർത്തയാണ് ഒടുവിൽ പുറത്ത് വന്നിരിക്കുന്നത്.

പ്രസവാവധിയിലായിരുന്ന 37 കാരിക്ക് 54 ലക്ഷം രൂപയാണ് നഷ്ടമായത്. അവധിയിലായിരുന്ന ഇവർ അധിക വരുമാനം നേടാനാണ് ഓൺലൈനായി ജോലികൾ അന്വേഷിച്ചത്. കമ്പനികളും റെസ്റ്റോറൻ്റുകളും റേറ്റിംഗ് ചെയ്യാനുള്ള വർക്ക് ഫ്രം ജോലിയാണ് യുവതിയെ തേടിയെത്തിയത്. ഇതിനെ തുടർന്നാണ് യുവതി ജോലി ചെയ്യാൻ ആരംഭിച്ചത്. പ്രതിഫലമായി വമ്പൻ തുകയാണ് തട്ടിപ്പുകാർ യുവതിക്ക് ഓഫർ ചെയ്തത്.

ജോലി ആരംഭിച്ചതിന് പിന്നാലെ തട്ടിപ്പുകാര്‍ യുവതിക്ക് വിവിധ നിര്‍ദേശങ്ങള്‍ നല്‍കുകയും ഹോട്ടലുകള്‍ റേറ്റ് ചെയ്യാന്‍ ലിങ്കുകള്‍ നല്‍കുകയും ചെയ്തു. 4 ദിവസം കഴിഞ്ഞതോടെ വലിയ രീതിയിലുള്ള വരുമാനം നല്‍കാമെന്ന് പറഞ്ഞ് അവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. യുവതി വിവിധ അക്കൗണ്ടുകളിലായി ഏകദേശം 54,30,000 രൂപയാണ് നിക്ഷേപിച്ചത്. എന്നാല്‍ പണം നിക്ഷേപിച്ചതിന് ശേഷം തട്ടിപ്പുകാരുമായി ബന്ധപ്പെടാൻ സാധിച്ചില്ല. തട്ടിപ്പിന് ഇരയായെന്ന് മനസ്സിലാക്കിയ യുവതി ഉടന്‍ തന്നെ മുംബൈ സൈബര്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു.

ഓൺലൈനിൽ വർക്ക് ഫ്രം ഹോം അവസരങ്ങൾ തേടുന്ന എല്ലാവർക്കും ഈ കേസ് ഒരു ജാഗ്രതാ മുന്നറിയിപ്പാണ്. മുൻകൂറായി പണം അടയ്‌ക്കാൻ പറയുന്ന ജോലികൾ ഒരിക്കലും സ്വീകരിക്കരുത്. ഓൺലൈനായി ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കമ്പനിയെക്കുറിച്ചും വ്യക്തികളെകുറിച്ചും പൂർണമായും അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ്.

സമൂഹമാദ്ധ്യമങ്ങളിലൂടെ വരുന്ന ഓഫറുകളിൽ കൂടുതൽ ജാ​ഗ്രത പുലർത്തുക. പ്രത്യേകിച്ചും വാട്ട്‌സ്ആപ്പ്, ടെലിഗ്രാം,ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള വർക്ക് ഫ്രം ജോലികളിൽ ജാ​ഗ്രത പുലർത്തുക. ചെറിയ ജോലികളിൽ വലിയ തുക വരുമാനം വഭിക്കുന്ന സ്വീകരിക്കരുതെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

Tags: work from home
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies