ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന സർക്കാരിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് 72 മന്ത്രിമാരാണ്.രാജ്നാഥ് സിംഗും നിതിൻ ഗഡ്കരിയും ശിവരാജ് സിംഗ് ചൗഹാനും അടക്കമുള്ള 30 പേരാണ് കാബിനറ്റ് മന്ത്രിമാരാകുന്നത്. രണ്ടാം മോദി മന്ത്രിസഭയിലുണ്ടായിരുന്ന ഭൂരിപക്ഷം മുതിർന്ന നേതാക്കളും തുടരുന്നുണ്ട്.
സ്വതന്ത്ര ചുമതലയുള്ള സംസ്ഥാന മന്ത്രിമാരാകുന്നത് അഞ്ചുപേരാണ്. അർജുൻ റാം മേഘ്വാൾ, ജയന്ത് ചൗധരി,ജിതേന്ദ്ര സിംഗ് എന്നിവരടക്കമാണിത്. സഹമന്ത്രിമാരായി 36 പേരാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും അടക്കമുള്ള നേതാക്കളും ഇന്ന് രാഷ്‌ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്തത്. ആരൊക്കെയാണ് പുതിയ മന്ത്രിമാരെന്ന് നോക്കാം.
കാബിനറ്റ് മന്ത്രിമാർ
രാജ്നാഥ് സിംഗ്
അമിത് ഷാ
നിതിൻ ഗഡ്കരി
ജെ.പി നദ്ദ
ശിവരാജ് സിംഗ് ചൗഹാൻ
നിർമല സീതാരാമൻ
എസ്.ജയശങ്കർ
മനോഹർ ലാൽ ഖട്ടർ
എച്ച്.ഡി കുമാരസ്വാമി
പിയൂഷ് ഗോയൽ
ധർമ്മേന്ദ്ര പ്രധാൻ
ജിതൻ റാം മാഞ്ചി
രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ്
സർബാനന്ദ സോനോവാൾ
ഡോ.വീരേന്ദ്ര കുമാർ
കിഞ്ജരാപ്പു രാം മോഹൻ നായിഡു
പ്രഹ്ലാദ് ജോഷി
ജുവൽ ഓറം
ഗിരിരാജ് സിംഗ്
അശ്വിനി വൈഷ്ണവ്
ജ്യോതിരാദിത്യ സിന്ധ്യ
ഭൂപേന്ദർ യാദവ്
ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
അന്നപൂർണാ ദേവി
കിരൺ റിജിജു
ഹർദീപ് സിംഗ് പുരി
മൻസുഖ് മാണ്ഡവ്യ
ജി കിഷൻ റെഡ്ഡി
ചിരാഗ് പാസ്വാൻ
സി ആർ പാട്ടീൽ
സ്വതന്ത്ര ചുമതലയുള്ള
സംസ്ഥാന മന്ത്രിമാർ
റാവു ഇന്ദർജിത് സിംഗ്
ജിതേന്ദ്ര സിംഗ്
അർജുൻ റാം മേഘ്‌വാൾ
പ്രതാപറാവു ഗണപതിറാവു ജാദവ്
ജയന്ത് ചൗധരി
സഹമന്ത്രിമാർ
ജിതിൻ പ്രസാദ
ശ്രീപദ് നായിക്
പങ്കജ് ചൗധരി
കൃഷൻ പാൽ ഗുർജാർ
രാംദാസ് അത്താവലെ
രാം നാഥ് താക്കൂർ
നിത്യാനന്ദ് റായ്
അനുപ്രിയ പട്ടേൽ
വി.സോമണ്ണ
ഡോ ചന്ദ്രശേഖർ പെമ്മസാനി
എസ്പി സിംഗ് ബാഗേൽ
ശോഭ കരന്ദ്‌ലാജെ
കീർത്തി വർധൻ സിംഗ്
ബി.എൽ വർമ
ശന്തനു താക്കൂർ
സുരേഷ് ഗോപി
എൽ.മുരുകൻ
അജയ് തംത
ബന്ദി സഞ്ജയ് കുമാർ
കമലേഷ് പാസ്വാൻ
ഭഗീരഥ് ചൗധരി
സതീഷ് ചന്ദ്ര ദുബെ
സഞ്ജയ് സേത്ത്
രവ്നീത് സിംഗ് ബിട്ടു
ദുർഗാ ദാസ് ഉയികെ
രക്ഷ ഖഡ്സെ
സുകാന്ത മജുംദാർ
സാവിത്രി താക്കൂർ
തോഖൻ സാഹു
രാജ്ഭൂഷൻ ചൗധരി
ഭൂപതിരാജു ശ്രീനിവാസ വർമ്മ
ഹർഷ് മൽഹോത്ര
നിമുബെൻ ജയന്തിഭായ് ബംഭനിയ
മുരളീധർ മോഹൽ
ജോർജ് കുര്യൻ
പബിത്ര മാർഗരിറ്റ