'വീട്ടിൽ രോ​ഗിയായ അച്ഛനും മകളുമുണ്ട്', അതിനാൽ‌ ജാമ്യം അനുവദിക്കണമെന്ന് പിപി ദിവ്യ; രണ്ട് പെൺകുട്ടികളുടെ അച്ഛനെ ഇല്ലാതാക്കിയതല്ലേയെന്ന് വിമർശനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘വീട്ടിൽ രോ​ഗിയായ അച്ഛനും മകളുമുണ്ട്’, അതിനാൽ‌ ജാമ്യം അനുവദിക്കണമെന്ന് പിപി ദിവ്യ; രണ്ട് പെൺകുട്ടികളുടെ അച്ഛനെ ഇല്ലാതാക്കിയതല്ലേയെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 11:52 am IST
FacebookTwitterWhatsAppTelegram

വിളിക്കാത്ത പരിപാടിക്ക് വലിഞ്ഞുകയറി ചെന്ന് വാതോരാതെ പറഞ്ഞ് ഒരാളെ മാനസികമായി ബുദ്ധിമുട്ടിച്ചയാളാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിപി ദിവ്യ. സൈബറിടത്തിൽ സിപിഎമ്മിനെതിരെയും ദിവ്യക്കെതിരെയും പ്രതിഷേധവും വാ​ക്പോരും പുരോ​ഗമിക്കുകയാണ്. ഇതിനിടയിലാണ് ദിവ്യക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പായ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തുന്നത്. പിന്നാലെ ഒളിസങ്കേതത്തിലിരുന്ന് പിപി ദിവ്യ തലശേരിയിലെ ജില്ലാ സെഷൻസ് കോടതിയിൽ‌ മുൻകൂർ ജാമ്യാപേക്ഷയും നൽകി.

വീട്ടിൽ രോ​ഗിയായ അച്ഛൻ, അമ്മ, മകൾ, ഭർത്താവ് എന്നിവരുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും പിപി ദിവ്യ ജാമ്യപേക്ഷയിൽ പറയുന്നു. എഡിഎമ്മിനെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായവും ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. കളക്ടർ വിളിച്ചിട്ടാണ് പരിപാടിക്കെത്തിയതെന്നാണ് സിപിഎം നോതാവ് അപേക്ഷയിൽ പറയുന്നത്.

നവീൻ ബാബുവിനെതിരെ വീണ്ടും ആരോപണങ്ങൾ ഉന്നയിക്കാനും സിപിഎം നേതാവ് മറന്നില്ല. ഫയലുകൾ വച്ചു താമസിപ്പിക്കുന്ന പരാതി നവീൻ ബാബുവിനെതിരെ നേരത്തെയും ഉയർന്നിരുന്നവെന്നും പ്രശാന്തന് പുറമേ ​ഗം​ഗാധരൻ എന്നൊരാളും എഡിഎമ്മിനെതിരെ തന്നോട് പാരതിപ്പെട്ടിരുന്നുവെന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ ഫയൽ നീക്കം വേ​ഗത്തിലാക്കണമെന്ന സദുദ്ദേശം മാത്രമായിരുന്നു തനിക്കെന്നും ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. പിന്നാലെ പിപി ദിവ്യയുടെ പോസ്റ്റിൽ കമൻ്റ് മഴയാണ്.

വിരമിച്ച ശേഷമുള്ള ശിഷ്ടകാലത്തെങ്കിലും അച്ഛനെ മുഴുസമയം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മക്കളുടെ കണ്ണുനീരിന് ആര് സമാധാനം പറയുമെന്നും രണ്ട് കുട്ടികളുടെ അച്ഛനെ ഇല്ലാതാക്കിയിട്ടാണോ ജാമ്യം വേണമെന്ന് പറയുന്നത് എന്നൊക്കെയാണ് കമൻ്റായി വരുന്നത്. ജനങ്ങൾ രോഷവും വിഷമവും പ്രതിഷേധവും പോസ്റ്റിൽ രേഖപ്പെടുത്തുകയാണ്.

താൻ വിളിച്ചിട്ടില്ലെന്നും പരിപാടിയുടെ സംഘടകൻ താനല്ലെന്നുമാണ് കണ്ണൂർ കളക്ടറുടെ വിശദീകരണം. ആര് വിളിച്ചു, എന്തിന് വിളിച്ചു, എന്തിന്റെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിച്ചു, രണ്ട് ദിവസം കഴിഞ്ഞ് പുറത്തുവിടുമെന്ന പറഞ്ഞ സസ്പെൻസ് എന്ത്.. ഇതൊക്കെയുള്ള ഉത്തരം ഇനിയും പുറത്തുവരേണ്ടതുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ അടിമൂടി ദൂരുഹതയാണുള്ളത്.

എഡിഎമ്മിനെതിരെ പരാതി ഉന്നയിച്ച പരാതിക്കാരൻ രണ്ട് പേരിൽ രണ്ട് തരത്തിലാണ് ഒപ്പിട്ടിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ‘പ്രശാന്തൻ ടിവി’ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പമ്പിനായുള്ള സ്ഥലം പാട്ടക്കരാറിൽ ‘പ്രശാന്ത് ടിവി’ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags: CPMADM NAVEEN BABUPP DivyaKannur adm
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies