അരുംകൊലയ്ക്ക് അമ്മയും ഭാര്യയും മകളും ദൃക്‌സാക്ഷികൾ; ചുറ്റികയും മഴുവും വാളും കൊണ്ട് ആക്രമണം; തീരദേശത്തെ തീവ്രവാദത്തിന് തടസമായിരുന്ന രഞ്ജിത് ശ്രീനിവാസൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരുംകൊലയ്‌ക്ക് അമ്മയും ഭാര്യയും മകളും ദൃക്‌സാക്ഷികൾ; ചുറ്റികയും മഴുവും വാളും കൊണ്ട് ആക്രമണം; തീരദേശത്തെ തീവ്രവാദത്തിന് തടസമായിരുന്ന രഞ്ജിത് ശ്രീനിവാസൻ

ഇന്ന് പോപ്പുലർ ഫ്രണ്ട് മുസ്ളീം തീവ്രവാദികൾ കൊലപ്പെടുത്തിയ അഡ്വ: രഞ്ജിത് ശ്രീനിവാസൻ ബലിദാനദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 07:47 am IST
FacebookTwitterWhatsAppTelegram

തിരുവനതപുരം :പോപ്പുലർ ഫ്രണ്ട് മുസ്ലിം തീവ്രവാദികൾ കൊലപ്പെടുത്തിയ അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസന്റെ മൂന്നാമത് ബലിദാനദിനം ഇന്ന്. ബിജെപിയുടെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസനെ 2021 ഡിസംബർ 19 രാവിലെ ആണ് ആലപ്പുഴയിലെ വീട്ടിൽ കയറി മുസ്ലിം തീവ്രവാദികൾ കൊലപ്പെടുത്തിയത്.

ഇസ്ലാമിക ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ കേരളത്തിലെ ജ്വലിക്കുന്ന അധ്യായമാണ് രഞ്ജിത് ശ്രീനിവാസന്റെ ജീവിതവും ബലിദാനവും. മുസ്ലിം തീവ്രവാദികൾ അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത് അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ചാണ്. ആലപ്പുഴയുടെ തീരദേശ മേഖലയിൽ അങ്ങോളമിങ്ങോളം അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനമാണ് മുസ്ലിം തീവ്രവാദികളെ ചൊടിപ്പിച്ചതും കൊല ചെയ്യാൻ കാരണമായതും.

കടലിനോട് മല്ലടിച്ച് അന്നം തേടിയിരുന്ന തീരദേശത്തെ പാവപ്പെട്ട ഹൈന്ദവരുടെ ഇടയിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ആലപ്പുഴയുടെ കടൽത്തീരം കേന്ദ്രീകരിച്ച് മുസ്ലിം തീവ്രവാദികൾ നടത്തിയിരുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രവർത്തനം തടസ്സമായിരുന്നു. കേരളത്തിലെ കടൽത്തീരങ്ങളെ ഇസ്ലാമികവൽക്കരിക്കുവാനുള്ള ആഗോള ഇസ്ലാമിക ഫാസിസ്റ്റ് ശക്തികളുടെ ലക്ഷ്യങ്ങൾക്ക് രഞ്ജിത്ത് ശ്രീനിവാസൻ തടസ്സമായതോടെ അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

കടൽ കടന്നുവരുന്ന ഇസ്ലാമിക ഭീകരതയെ തടഞ്ഞു നിർത്തി തീരദേശത്തെ സംരക്ഷിച്ചിരുന്ന ഒരു സ്വാഭാവികസേനയായിരുന്നു ഹൈന്ദവരായ മത്സ്യത്തൊഴിലാളികൾ. അവരെ സംഘടനാ ബോധവും ദേശീയ ബോധവും ഉള്ളവരാക്കി ഒരുക്കി എടുക്കുന്നതിൽ രഞ്ജിത്ത് ശ്രീനിവാസൻ വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

കാലാകാലങ്ങളിൽ കേരളത്തിലെ കടൽത്തീരങ്ങളിൽ പ്രതിരോധ സജ്ജരായി നിന്നിരുന്ന നിരവധി യുവാക്കളെ മുസ്ലിം തീവ്രവാദികൾ കൊലപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയിലെ നന്ദുവും ചാവക്കാട് കടപ്പുറത്തെ ബിജുവും മാറാട്ട് ചൊരിമണലിൽ ബലിദാനം ചെയ്യപ്പെട്ടവരും ഈ പട്ടികയിലെ അണയാത്ത നക്ഷത്രങ്ങളാണ്.

2021 ഡിസംബർ 19ന് രഞ്ജിത്ത് ശ്രീനിവാസന് ആലപ്പുഴ വെള്ളകിണറിലുള്ള വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 മുസ്ലിം തീവ്രവാദികൾ ആയിരുന്നു. ഡിസംബർ 18ന് രാത്രി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രതികൾ ഒത്തുകൂടി. അർദ്ധരാത്രി രഞ്ജിത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്‌ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി. പിറ്റേന്ന് രാവിലെ വീട്ടിലെത്തി ആക്രമിച്ചു കൊല്ലുകയായിരുന്നു.

ആലപ്പുഴ കോടതിയിലെ പ്രമുഖ വക്കീലായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകികളുടെ വക്കാലത്ത് ഏറ്റെടുക്കാൻ അവിടുത്തെ അഭിഭാഷകർ ആരും തയ്യാറായിരുന്നില്ല. തുടർന്ന് കേസ് ആലപ്പുഴ ജില്ലയ്‌ക്ക് പുറത്തേക്കു മാറ്റണമെന്ന് മുസ്ലിം തീവ്രവാദികൾ ആവശ്യപ്പെട്ടു. എന്നാൽ കൊലക്കേസ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവ്. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധി ഉണ്ടായില്ല. അന്ന് വിധി പറഞ്ഞ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവി, കൊലപാതകത്തിൽ പ്രതികളായ 15 മുസ്ലിം തീവ്രവാദികൾക്കും വധശിക്ഷ വിധിച്ചു.

അറവുമാടിനെ കൊലപ്പെടുത്താൻ ഉപയോഗിക്കുന്ന ചുറ്റിക കൊണ്ട് അടിച്ചും വാളുകളും മഴുവും കൊണ്ട് വെട്ടിയും ആണ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് കേസ്.

അക്രമികളുടെ വെട്ടേറ്റ് ചോരയൊലിപ്പിച്ച് നിൽക്കുന്ന മകനെയാണ് ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലെത്തിയ രഞ്ജിത്തിന്റെ അമ്മ കണ്ടത്.നിലവിളിച്ചുകൊണ്ട് തടയാൻ ശ്രമിച്ച അമ്മയെ പ്രതികൾ തള‌ളിയിട്ട് കഴുത്തിൽ കത്തിവച്ചു.മകൻ വെട്ടേറ്റ് വീഴുന്നതും ചോരയൊലിച്ച് പിടഞ്ഞുമരിക്കുന്നതും കണ്ടു നിൽക്കേണ്ടിവന്നു.രഞ്ജിത്തിന്റെ ഭാര്യയും ഇളയ മകളും ഇതേ അവസ്ഥയിലായിരുന്നു.കളെയും പ്രതികൾ വെട്ടാൻ ശ്രമിച്ചിരുന്നു

നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ ഒന്നു മുതൽ 15 വരെയുള്ള പ്രതികൾ. ഒന്നു മുതൽ 12 വരെയുള്ള പ്രതികൾ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണെന്നാണ് കണ്ടെത്തൽ. ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.13 മുതൽ 15 വരെയുള്ള പ്രതികൾ കൊലയാളികൾക്ക് സഹായം നൽകിയവരാണ്. ഇവരുൾപ്പെടെയുള്ള ബാക്കി പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയവരായിരുന്നു.

Tags: Adv. Renjith Sreenivasan
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies