അഫ്ഗാന്‍ മണ്ണ് ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഇടമാകരുത്; നയം വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്ഗാന്‍ മണ്ണ് ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഇടമാകരുത്; നയം വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2020, 05:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനത്തിന് അഫ്ഗാന്‍ മണ്ണ് ഒരുകാരണവശാലും ഉപയോഗിക്കാന്‍ സമ്മതിക്കരുതെന്ന് ഇന്ത്യ. ദോഹയില്‍ അഫ്ഗാന്‍ ഭരണകൂടവും താലിബാന്‍ നേതാക്കളും തമ്മിലുള്ള സമാധാന ഉടമ്പടി ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു എസ്.ജശങ്കര്‍. അഫ്ഗാനിലെ സമാധാന പരിശ്രമങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ ഇന്ത്യ ഒരുക്കമാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്ത്യ സമാധാന ചര്‍ച്ചയുടെ ഭാഗമായത്.

അഫ്ഗാനിലെ സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് ആ രാജ്യമായിരിക്കണം. ദീര്‍ഘകാലത്തേക്കുള്ള സമാധാനമാണ് ആ മണ്ണിനാവശ്യം. അതില്‍ സ്ത്രീകളുടേയും ന്യൂനപക്ഷങ്ങളുടേയും സുരക്ഷയ്‌ക്കായിരിക്കണം മുന്‍തൂക്കം നല്‍കേണ്ടതെന്നും ജയശങ്കര്‍ പറഞ്ഞു. പാകിസ്താനേയും ചൈനയേയും പരോക്ഷമായി സൂചിപ്പിച്ചാണ് ജയശങ്കര്‍ സംസാരിച്ചത്. പാകിസ്താന്‍ ഭീകരരെ പരിശീലിപ്പിച്ച് ഇന്ത്യയിലേക്ക് അയക്കുന്നതിന് അഫ്ഗാനിലെ അതിര്‍ത്തിപ്രദേശങ്ങളുപയോഗിച്ചാണ്. സമീപകാലത്തെ ഉദാഹരണങ്ങള്‍ ഇന്ത്യ അന്താരാഷ്‌ട്രവേദികളില്‍ വരെ ഉന്നയിച്ചിരുന്നു.

‘അഫ്ഗാന്‍ സമാധാന വിഷയത്തില്‍ ഇന്ന് ദോഹയില്‍ നടന്ന സമ്മേളനം ഏറെ ഫലപ്രദമായിരുന്നു. അഫ്ഗാന് വേണ്ടി അഫ്ഗാന്‍ ഭരണകൂടം നയിക്കുന്ന സമാധാന ശ്രമങ്ങളാണ് വിജയിക്കേണ്ടത്. ആ രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയുടെ സംരക്ഷണത്തിലും മറ്റ് രാജ്യങ്ങള്‍ക്കും ബാദ്ധ്യതയുണ്ട്. മനുഷ്യാവകാശം സംരക്ഷിച്ചുകൊണ്ടും സ്ത്രീകളുടേയും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയുമാകണം സമാധാന ശ്രമങ്ങള്‍. രാജ്യത്തെ ഇത്തരം ദുര്‍ബലവിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളെ ഭരണകൂടം അതീവ പ്രാധാന്യത്തോടെ കണക്കിലെടുക്കണം.’ ജയശങ്കര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

അഫ്ഗാനിലെ സിഖ് സമൂഹത്തിന് നേരെ ഇസ്ലാമിക ഭീകരസംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ മേഖലയിലെ സമാധാന ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ആയിരക്കണക്കിന് സിഖ് കുടുംബങ്ങളാണ് ഇന്ത്യയിലേയ്‌ക്ക് അഭയാർത്ഥികളായി എത്തിയിരിക്കുന്നത്.  പാകിസ്താനും ചൈനയും സംയുക്തമായി താലിബാനുമായി നടത്തിയ ചര്‍ച്ചകളിലെ ഇന്ത്യവിരുദ്ധ നിലപാടുകള്‍ ഇന്ത്യ പുറത്തുകൊണ്ടുവന്നിരുന്നു. അഫ്ഗാന്റെ വികസനത്തിനായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യ പങ്കാളിത്തം വഹിക്കുന്ന 400 ലേറെ പദ്ധതികള്‍ക്ക് പകരം വയ്‌ക്കാന്‍ പാകത്തിന് ഒരു പദ്ധതിയും ഒരു രാജ്യവും നല്‍കിയിട്ടില്ലെന്നും ഇന്ത്യ വിശദമാക്കി.

Tags: INDIA-AFGHAN PEACE PROCESS
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies