ട്രംപിന്റെ ഇംപീച്ച്‌മെന്റ്: നടപടികൾ ഇങ്ങനെ; ക്യാപ്പിറ്റോളിലെ പ്രക്രിയ ഒരാഴ്ച നീളും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ട്രംപിന്റെ ഇംപീച്ച്‌മെന്റ്: നടപടികൾ ഇങ്ങനെ; ക്യാപ്പിറ്റോളിലെ പ്രക്രിയ ഒരാഴ്ച നീളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2021, 11:45 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികളുടെ രീതികൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. ഇംപീച്ച്‌മെന്റ്  നടപടി തുടങ്ങിയ സാഹചര്യത്തിൽ ഒരാഴ്ചയോളം നിരവധി വാദങ്ങളും ചർച്ചകളും ക്യാപിറ്റോളിൽ അരങ്ങേറും. ഇതിനിടെ എതിർവാദങ്ങളുമായി റിപ്പബ്ലിക്കൻ അണികളും അഭിഭാഷകരും രംഗത്തെത്തി. ക്യാപ്പിറ്റോൾ ആക്രമണം മുന്നേ ആസുത്രണം ചെയ്ത ഒരു സംഘം ചെയ്തതാണെന്നും ട്രംപ് അന്നേ ദിവസം പരിപാടിയിൽ പ്രസംഗിച്ചു എന്നേയുള്ളുവെന്നുമാണ് സാങ്കേതിക വാദമായി ഉന്നയിക്കുന്നത്. ഒപ്പം ട്രംപ് നിലവിൽ ഔദ്യോഗിക ചുമതലയിലുള്ള ആളല്ലെന്നും വെറുമൊരു പൗരനെ സഭയിൽ വിളിച്ചുവരുത്തി ഇംപീച്ച് ചെയ്യുക എന്നത് വിരോധാഭാസമാണെന്നുമാണ് അഭിഭാഷകർ വാദിക്കുന്നത്.

ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിൽ ഭരണഘടനാ വിരുദ്ധതയുണ്ടെന്ന വാദം ഡെമോക്രാറ്റുകൾ തള്ളുന്നു. 1876ൽ യുദ്ധകാലഘട്ടത്തിലെ ഉദ്യോഗസ്ഥന്റെ അഴിമതിക്കെതിരെ അദ്ദേഹം വിരമിച്ച ശേഷമാണ് ഇംപീച്ച്‌മെന്റ് നടപടിയു ണ്ടായതെന്ന് മുൻ അനുഭവം മുന്നോട്ട് വയ്‌ക്കുകയാണ്. ട്രംപിനെതിരെ നടപടി സ്ഥിരീകരിച്ചാൽ ഇനിയൊരിക്കലും സുപ്രധാന ചുമതലകളിലൊന്നും നിയമിക്കാൻ സാധിക്കില്ല. ഇതു തന്നെയാണ് ഏറ്റവും മികച്ച ശിക്ഷയെന്നാണ് ഡെമോക്രാറ്റുകൾ പറയുന്നത്.

അമേരിക്കയുടെ ഭരണഘടനയനുസരിച്ച് സഭ ആദ്യം വോട്ട് ചെയ്യുകയും തുടർന്ന സെനറ്റ് വിചാരണ ആരംഭിക്കുകയും ചെയ്യും എന്നതാണ്. ഹാജരായിട്ടുള്ള സെനറ്റംഗങ്ങളിൽ  മൂന്നിൽ രണ്ടു ശതമാനം അംഗങ്ങൾക്കും വിചാരണ നടത്താം. ആകെ ഒൻപത് ഇംപീച്ച്‌മെന്റ് മാനേജർമാരെയാണ് സഭ ചുമതലയേൽപ്പിച്ചി രിക്കുന്നത്. എത്ര സമയം വിചാരണ നടക്കുന്നുവോ അത്രതന്നെ സമയം ട്രംപിനും തന്റെ വാദം നിരത്താൻ സമയം ലഭിക്കും.

സുപ്രിംകോടതി ചീഫ് ജസ്റ്റിസാണ് ഇംപീച്ച്‌മെന്റ് നടപടിയിൽ അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടത്. എന്നൽ ട്രംപ് നിലവിൽ പ്രസിഡന്റല്ലാത്തതിനാൽ ഏറ്റവും മുതിർന്ന സെനറ്ററായ പാട്രിക് ലേയാണ് അദ്ധ്യക്ഷൻ. ഒരാഴ്ച നീണ്ടു നിൽക്കുന്ന നടപടിയാണ് അമേരിക്കയിലെ ഇംപീച്ച്‌മെന്റ്. 16 മണിക്കൂർ വീതം ഇരുവിഭാഗം അഭിഭാഷ കർക്കും ലഭിക്കും. ഒരു ദിവസം 8 മണിക്കൂറാണ് വാദത്തിനുള്ള സമയം. തുടർന്ന് സെനറ്റർമാർക്ക് ചോദ്യങ്ങളാവാം. തുടർന്ന് നിയമപരമായ വോട്ടിംഗും നടക്കും. അനുകൂലിച്ചും പ്രതികൂലിച്ചും വോട്ട് ചെയ്യാനാണ് അവസരം.

ട്രംപിന്റെ അഭിഭാഷകർ വെള്ളിയാഴ്ചയും ശനിയാഴ്ചയും വാദിക്കും. അടുത്തയാഴ്ചമാത്രമാണ് തുടർന്ന് തീരുമാനം ഉണ്ടാകു. മുമ്പ് ഉക്രയിൻ വിഷയത്തിൽ ട്രംപ് തന്റെ ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്ത് ജോ ബൈഡനെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചതിനെതിരെയാണ് ഇംപീച്ച്‌മെന്റ് നടന്നത്. നിലവിൽ നടക്കുന്ന ഇംപീച്ച്‌മെന്റ് നടപടിയിൽ സെനറ്റർമാർ തന്നെ സാക്ഷ്യംവഹിച്ചാൽ മതിയെന്നാണ് ഡെമോക്രാറ്റ് അംഗങ്ങളുടെ തീരുമാനം.

Tags: IMPEACHMENTtrump US
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies