മണ്ണിൽ അലിഞ്ഞ് പോകും: കളിമണ്ണ് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പടക്കം നിർമ്മിച്ച് ഗുജറാത്തിലെ ഒരുഗ്രാമം: പുനരുജ്ജീവിപ്പിച്ചത് 400 വർഷം പഴക്കമുള്ള നിർമ്മാണരീതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണ്ണിൽ അലിഞ്ഞ് പോകും: കളിമണ്ണ് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പടക്കം നിർമ്മിച്ച് ഗുജറാത്തിലെ ഒരുഗ്രാമം: പുനരുജ്ജീവിപ്പിച്ചത് 400 വർഷം പഴക്കമുള്ള നിർമ്മാണരീതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 10:15 am IST
Facebook
Twitter
WhatsAppTelegram

ഗുജറാത്ത്: 400 വർഷം പഴക്കമുള്ള പടക്കനിർമ്മാണ രീതി പുനരുജ്ജീവിപ്പിച്ച് വഡോദരയിലെ ഒരു ഗ്രാമം. കളിമണ്ണ് ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ പടക്കവുമായി ഫത്തേപൂരിലെ കുംഹാവാഡ ഗ്രാമമാണ് എത്തിയിരിക്കുന്നത്. പരിസ്ഥിതിയ്‌ക്ക് ദോഷമാകുന്ന വിധത്തിലുള്ള പടക്കത്തിന് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണിത്. കോത്തിസ് എന്നാണ് പടക്കത്തിന് നൽകിയിരിക്കുന്ന പേര്.

ചൈനീസ് പടക്കങ്ങളുടെ കടന്നു കയറ്റമാണ് കളിമണ്ണ് ഉപയോഗിച്ചുള്ള പടക്കനിർമ്മാണ രീതി നാമാവശേഷമാകാൻ കാരണമായത്. പതിറ്റാണ്ടുകളോളം ഇത്തരത്തിലുള്ള പടക്കത്തിന്റെ നിർമ്മാണ രീതി നിർത്തിവെച്ചിരുന്നു. എന്നാലിപ്പോൾ രാജ്യത്ത് പരമ്പരാഗത രീതി പിന്തുടർന്ന സാഹചര്യത്തിലാണ് പടക്കം വീണ്ടും വിപണിയിലിറക്കാൻ തീരുമാനിച്ചതെന്ന് ഗ്രാമനിവാസികൾ പറയുന്നു.

പ്രമുഖ് പരിവാർ ഫൗണ്ടേഷൻ എന്ന എൻജിഒയാണ് പടക്ക നിർമ്മാണം പുനരാരംഭിക്കാൻ സഹായിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വോക്കൽ ഫോർ ലോക്കൽ’ എന്ന പ്രതിജ്ഞയാണ് ഇതിന് പ്രചോദനമായത്. പുതിയ തലമുറയെ ഈ നിർമ്മാണ രീതി പരിചയപ്പെടുക്കമാത്രമല്ല മറിച്ച് നിരവധി കുടുംബങ്ങൾക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുകയും ചെയ്തു.

നൂറ് ശതമാനവും തദ്ദേശീയമായാണ് പടക്കം നിർമ്മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമാണ് പടക്കം. ഉപയോഗ ശേഷം ഇവ മണ്ണിൽ അലിഞ്ഞ് പോകും. കുട്ടികൾ ഉൾപ്പെടെ ആർക്കും ഈ പടക്കം ഉപയോഗിക്കാമെന്നും പൊട്ടിത്തെറിയ്‌ക്കുമോയെന്ന ഭീഷണി നിലനിൽക്കുന്നില്ലെന്നും പരിവാർ ഫൗണ്ടേഷൻ പ്രസിഡന്റ് നിതാൽ ഗാന്ധി പറഞ്ഞു.

Tags: Narendra Modifire cracker
Share
Tweet
SendShare

More News from this section

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

Latest News

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies