വരുൺ സിങ് എത്തിയത് റോഡ് മാർഗ്ഗം സഞ്ചരിക്കാനുള്ള വാഹന വ്യൂഹവുമായി; അവസാന നിമിഷം തിരഞ്ഞെടുത്തത് ഹെലികോപ്റ്റർ യാത്ര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വരുൺ സിങ് എത്തിയത് റോഡ് മാർഗ്ഗം സഞ്ചരിക്കാനുള്ള വാഹന വ്യൂഹവുമായി; അവസാന നിമിഷം തിരഞ്ഞെടുത്തത് ഹെലികോപ്റ്റർ യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 07:03 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൂനൂരില്‍ സംയുക്ത സേന മേധാവി ഉള്‍പ്പെടെയുള്ളവര്‍ മരിച്ച അപകടത്തിന് മുന്‍പായി ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍ പരിശോധിക്കാനായി 26 മണിക്കൂര്‍ പറന്നിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഈ യാത്രയില്‍ നേരിട്ടിരുന്നില്ല. ഹെലികോപ്റ്റര്‍ സൂലൂരിലേക്കും തിരിച്ച് വെല്ലിങ്ടണിലേക്കുമുള്ള ഡ്രൈ റിഹേഴ്‌സല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് ബിപിന്‍ റാവത്തിനും സംഘത്തിനുമുള്ള യാത്രയ്‌ക്ക് വഴിയൊരുങ്ങിയത്. ഭരണത്തലവന്മാരുടേയും ഉന്നത സേനാമേധാവികളുടേയും സന്ദര്‍ശനത്തിന് മുന്‍പായി ഇത്തരത്തില്‍ ഡ്രൈ റിഹേഴ്‌സല്‍ നടത്തണം എന്നതാണ് ചട്ടം.

വിശദമായ പരിശോധനയായിരിക്കും ഡ്രൈ റിഹേഴ്‌സല്‍ സമയത്ത് നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായി പറക്കേണ്ടുന്ന സഞ്ചാരപാത, ഹെലിപാഡ് ലാന്‍ഡിങ് തുടങ്ങിയവയെല്ലാം പരിശോധിക്കും. ഇത്തരത്തില്‍ കൂനൂരില്‍ നിന്ന് വെല്ലിങ്ടണിലേക്കുള്ള യാത്രാപഥവും, വെല്ലിങ്ടണ്‍ ഹെലിപാഡിലെ ലാന്‍ഡിങുമെല്ലാം റിഹേഴ്‌സലില്‍ പരിശോധിച്ചിരുന്നു. റിഹേഴ്‌സലില്‍ ഹെലികോപ്റ്റര്‍ പറത്തുന്ന പൈലറ്റ് തന്നെയായിരിക്കും വി.ഐ.പിയുമായി പോകുമ്പോഴും കോപ്റ്റര്‍ പറത്തുന്നത്. ഒടുവില്‍ സാങ്കേതിക പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കി കോപ്റ്റര്‍ സീല്‍ ചെയ്യും. പിന്നീട് വി.ഐ.പി എത്തുന്ന ദിവസം മാത്രമാണ് ഇത് ഉപയോഗിക്കുക.

അതേസമയം ബിപിന്‍ റാവത്ത് ഉള്‍പ്പട്ട സംഘത്തെ റോഡ് മാര്‍ഗ്ഗം വെല്ലിങ്ടണില്‍ എത്തിക്കാനുള്ള സജ്ജീകരണങ്ങളും തയ്യാറാക്കിയിരുന്നുവെന്നാണ് വിവരം. വ്യോമമാര്‍ഗ്ഗമുള്ള യാത്രയില്‍ ഏതെങ്കിലും വിധത്തിലുള്ള തടസ്സം നേരിടുകയാണെങ്കില്‍ ഈ രീതിയിലായിരിക്കും യാത്ര നടത്തുന്നത്. ഇതിന്റെ ഭാഗമായി ബിപിന്‍ റാവത്തിനും സംഘത്തിനും യാത്ര ചെയ്യാനുള്ള വാഹന വ്യൂഹവുമായിട്ടാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് വെല്ലിങ്ടണില്‍ നിന്നും എത്തിയത്. എന്നാല്‍ അവസാന നിമിഷം ഈ തീരുമാനം മാറ്റി ഹെലികോപ്റ്ററിലെ യാത്ര തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. സമയലാഭം കണക്കിലെടുത്തായിരുന്നു തീരുമാനമെന്നാണ് വിവരം.

Tags: india CDS Bipin RawatVARUN SINGHchopper crashed near Coonoor
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies