മലയാള സാഹിത്യം ശ്രദ്ധിക്കപ്പെടുന്നതിന്റെ തെളിവാണ് പത്മശ്രീ അംഗീകാരം: കവി പി.നാരായണ കുറുപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മലയാള സാഹിത്യം ശ്രദ്ധിക്കപ്പെടുന്നതിന്റെ തെളിവാണ് പത്മശ്രീ അംഗീകാരം: കവി പി.നാരായണ കുറുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 10:53 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കവി പി.നാരായണക്കുറുപ്പിലൂടെ മലയാളസാഹിത്യം പത്മശ്രീനേടിയതായാണ് സാഹിത്യലോകത്തെ വിലയിരുത്തല്‍. അന്‍പത് വര്‍ഷത്തിലേറെയായി മലയാള സാഹിത്യത്തില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയ കവി.നാരായണക്കുറുപ്പിന് പത്മശ്രീ വൈകിയെത്തിയ നേട്ടമാണ്. കവി എന്നതിനപ്പുറം നിരൂപകന്‍, ബാലസാഹിത്യകാരന്‍, തുടങ്ങി സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലയില്‍ കഴിവു തെളിയിച്ചയാളാണ് പി നാരായണക്കുറുപ്പ് അതുകൊണ്ടുതന്നെ ഈ പുരസ്‌കാര നേട്ടത്തിന് പകിട്ട് ഏറെയാണ്.

മലയാള സാഹിത്യം ശ്രദ്ധിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇത്തരം പുരസ്‌കാരങ്ങളെന്നും ഭാവി എഴുത്തുകാര്‍ക്ക് ഇത് പ്രചോദനമാണെന്നും നാരായണക്കുറുപ്പ് പ്രതികരിച്ചുു.10 വര്‍ഷംതപസ്യയുടെ അദ്ധ്യക്ഷനായിരുന്നതും ഇപ്പോള്‍ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്നതും എഴുത്തിന് ഏറെ ഗുണം ചെയ്തതായും തപസ്യയ്‌ക്ക് മലയാള സാഹിത്യ മേഖലയ്‌ക്ക് ഏറെ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 25 വര്‍ഷത്തിലേറെ ചിലവഴിച്ച ഡല്‍ഹിയിലേക്ക് പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പോവുന്ന സന്തോഷത്തിലാണ് നാരായണക്കുറുപ്പും കുടുംബവും

1934 സപ്തംബര്‍ 5ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് അദ്ദേഹത്തിന്റെ ജനനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബിഎഡ് നേടി. 1956 ല്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1971-75 കാലയളവില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസര്‍, പിന്നീട് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ എഡിറ്റര്‍, വിശ്വവിജ്ഞാനകോശം, സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്ററ്റിയൂട്ട് എന്നിവയില്‍ ഗസറ്റ് എഡിറ്റര്‍ നിലകളില്‍ പ്രവര്‍ത്തിച്ചു.1992 മുതല്‍ തപസ്യ കലാസാഹിത്യ വേദിയുടെ സഹാധ്യക്ഷന്‍, പിന്നീട് രണ്ടുതവണ തപസ്യ സംസ്ഥാന അധ്യക്ഷന്‍ ഇപ്പോള്‍ തപസ്യ സംസ്ഥാന രക്ഷാധികാരി എന്ന സ്ഥാനത്ത് തുടരുന്നു.

അസ്ത്രമാല്യം, ഹംസധ്വനി, അപൂര്‍ണ്ണതയുടെ സൗന്ദര്യം,നാറാണത്തു കവിത, കുറുംകവിത, ഭൂപാളം, നിശാഗന്ധി, അമ്മത്തോറ്റം, സാമം സംഘര്‍ഷം, ശ്യാമ സുന്ദരം, അയര്‍ കുലത്തിലെ വെണ്ണ, തുടങ്ങിയ കാവ്യസമാഹാരങ്ങള്‍, കവിയും കവിതയും, വൃത്ത പഠനം, കാവ്യബിംബം, ഭാഷാവൃത്ത പഠനം, തനതു കവിത, തനതു നാടകം, കവിതയിലെ റിയലിസം, തുടങ്ങിയ നിരൂപണ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ ഒട്ടനവധികൃതികളുടെ രചയിതാവാണ്.

1986 ല്‍ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. 1990 ല്‍ നിശാഗന്ധി എന്ന കവിതയ്‌ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,1991 ലെ ഓടക്കുഴല്‍ അവാര്‍ഡ്, 1996 ലെ കേരളപാണിനി അവാര്‍ഡ്, 2002 ല്‍ ബാലസാഹിത്യത്തിനുള്ള സംസ്ഥാന അവാര്‍ഡ്, 2005 ലെ ഉള്ളൂര്‍ അവാര്‍ഡ്, 2014 വളളത്തോള്‍ പുരസ്‌കാരം, 2017ല്‍ തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായ അദ്ദേഹത്തെ 2022 ല്‍ പത്മശ്രീ പുരസ്‌കാരവും തേടിയെത്തി.

 

 

 

 

 

 

 

 

 

 

 

Tags: MALAYALM
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies