മദ്രസ നിലനിൽക്കുന്ന കാലം വരെ കുട്ടികൾക്ക് ഡോക്ടറോ എൻജിനീയറോ ആകണമെന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല; കുട്ടികളെ വീട്ടിൽ ഇരുത്തി മതം പഠിപ്പിക്കാമെന്നും അസം മുഖ്യമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മദ്രസ നിലനിൽക്കുന്ന കാലം വരെ കുട്ടികൾക്ക് ഡോക്ടറോ എൻജിനീയറോ ആകണമെന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല; കുട്ടികളെ വീട്ടിൽ ഇരുത്തി മതം പഠിപ്പിക്കാമെന്നും അസം മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 10:53 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി : മദ്രസ എന്ന വാക്ക് പോലും നിലനിൽക്കാൻ പാടില്ലെന്ന നിർദ്ദേശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ. സ്‌കൂളുകളിൽ സാധാരണ വിദ്യാഭ്യാസത്തിനാണ് മുൻഗണന നൽകേണ്ടത്. കുട്ടികളെ മതം പഠിക്കുന്നതിൽ നിന്ന് വിലക്കുന്നില്ലെന്നും വീട്ടിൽ ഇരുത്തി എല്ലാവരെയും മതം പഠിപ്പിക്കാമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മദ്രസകളും മാറ്റി പൊതുവിദ്യാലയങ്ങളാക്കാനുള്ള അസം സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച ഹൈദരാബാദ് മൗലാന ആസാദ് സർവകലാശാലയുടെ മുൻ ചാൻസലറോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മദ്രസ എന്ന വാക്ക് നിലനിൽക്കുന്ന കാലം വരെ കുട്ടികൾക്ക് ഡോക്ടറോ എൻജിനീയറോ ആകണമെന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല. മദ്രസകളിൽ പഠിച്ചാൽ അവർ ഡോക്ടറോ എഞ്ചിനീയറോ ആകില്ലെന്ന് നിങ്ങൾ കുട്ടികളോട് പറഞ്ഞാൽ പിന്നീടങ്ങോട്ട് പോകാൻ തന്നെ അവർ വിസമ്മതിക്കും. മതത്തിനുപരി സയൻസ്, ഗണിതം, ജീവശാസ്ത്രം, സസ്യശാസ്ത്രം, സുവോളജി എന്നീ വിഷയങ്ങളിലായിരിക്കണം കുട്ടികൾ കൂടുതൽ മികവ് നേടേണ്ടത്. നിങ്ങൾക്ക് കുട്ടികളെ ഖുർആൻ പഠിപ്പിക്കാം, പക്ഷേ അത് വീട്ടിൽ ഇരുന്ന് മതിയെന്നും ഹിമന്ത ബിസ്വ ശർമ്മ പറഞ്ഞു.

സ്‌കൂളുകളിൽ സാധാരണ വിദ്യാഭ്യാസമാണ് വേണ്ടത്. മതഗ്രന്ഥങ്ങൾ വീട്ടിൽ പഠിപ്പിക്കാം. സ്‌കൂളുകളിൽ അവരെ ഡോക്ടർമാരും എഞ്ചിനീയർമാരും പ്രൊഫസർമാരും ശാസ്ത്രജ്ഞരും ആകാൻ പഠിപ്പിക്കണം. കൂടുതൽ മുസ്ലീം വിദ്യാർത്ഥികളെ കോളേജുകളിലും സർവ്വകലാശാലകളിലും ഉൾപ്പെടുത്താൻ എങ്ങനെ സാധിക്കുമെന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നല്ല കഴിവുള്ളവരാണ്. അവർക്ക് ഖുർആനിലെ ഓരോ വാക്കും കാണാപാഠം പഠിക്കാൻ കഴിയുമെന്ന് മുൻ ചാൻസലർ ചൂണ്ടിക്കാട്ടി.

എല്ലാ മുസ്ലീങ്ങളും ഹിന്ദുക്കളായിരുന്നു എന്ന് ശർമ്മ പറഞ്ഞു. ആരും ജനിച്ചത് മുസ്ലീമായിട്ടല്ല. ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കളായിരുന്നു. അതിനാൽ, ഒരു മുസ്ലീം കുട്ടി അങ്ങേയറ്റം യോഗ്യതയുള്ളവനാണെങ്കിൽ, അത് അവന്റെ ഹൈന്ദവ ഭൂതകാലത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

2020-ൽ, മതേതര വിദ്യാഭ്യാസ സമ്പ്രദായം സുഗമമാക്കുന്നതിന് വേണ്ടിയാണ് സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാ മദ്രസകളും പിരിച്ചുവിട്ട് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റാൻ അസം സർക്കാർ തീരുമാനിച്ചത്.

Tags: muslimhimantha biswa sharmaMADRASSA
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ സമ്മതത്തോടെ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies