തിരുവനന്തപുരം: അൻപത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 142 സിനിമകളാണ് ഇത്തവണ മത്സരത്തിനെത്തിയത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് ജൂറി ചെയർമാൻ. മന്ത്രി സജി ചെറിയാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
മി കച്ച നടനുള്ള പുരസ്‌കാരം- ബിജുമേനോനും (ആർക്കറിയാം) ജോജു ജോർജും പങ്കിട്ടു. ഭൂതകാലം എന്ന ചിത്രത്തിലൂടെ രേവതി മികച്ച നടിയായി.ദീലീഷ് പോത്തൻ മികച്ച സംവിധായകൻ ജോജി എന്ന ചിത്രത്തിനാണ് പുരസ്‌കാരം.ആവാസവ്യൂഹമാണ് മികച്ച ചിത്രം, ജനപ്രിയ ചിത്രം- ഹൃദയം
സ്ത്രീ-ട്രാൻസ്‌ജെൻഡർ പുരസ്‌കാരം-അന്തരം, എഡിറ്റ്-ആൻഡ്രൂ ഡിക്രൂസ്-മിന്നൽ മുരളി, കുട്ടികളുടെ ചിത്രം- കാടകം- സംവിധാനം സഹിൽ രവീന്ദ്രൻ,മികച്ച നവാഗത സംവിധായിക-കൃഷ്‌ണേന്ദു,മികച്ച ജനപ്രിയ ചിത്രം-ഹൃദയം,മികച്ച ചലച്ചിത്ര ഗ്രന്ഥം -ചമയം( പട്ടണം റഷീദ്) മികച്ച കഥ,തിരക്കഥ-ഷെറിൻ ഗോവിന്ദൻ( അവനോവിലോന),
നൃത്തസംവിധാനം- അരുണ്‍ലാല്‍ – ചവിട്ട് ,വസ്ത്രാലങ്കാരം- മെല്‍വി ജെ- മിന്നല്‍ മുരളി,മേക്കപ്പ്ആര്‍ട്ടിസ്റ്റ്- രഞ്ജിത്,അമ്പാടി- ആര്‍ക്കറിയാം,ജനപ്രിയചിത്രം-ഹൃദയം, ശബ്ദമിശ്രണം- ജസ്റ്റിന്‍ ജോസ്- മിന്നല്‍ മുരളി, കലാസംവിധാനം- ഗോകുല്‍ദാസ്- തുറമുഖം, ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍- നായാട്ട്,ഗായിക-സിതാര കൃഷ്ണകുമാര്‍ – കാണെക്കാണെ,ഗായകന്‍- പ്രദീപ്കുമാര്‍- മിന്നല്‍ മുരളി,
സംഗീതസംവിധായകന്‍,ബി.ജി.എം- ജസ്റ്റിന്‍ വര്‍ഗീസ്- ജോജി,സംഗീതസംവിധായകന്‍- ഹിഷാം- ഹൃദയം, ഗാനരചയിതാവ്- ബി.കെ ഹരിനാരായണന്‍- കാട,തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) – ശ്യാം പുഷ്‌കരന്‍ – ജോജി, തിരക്കഥാകൃത്ത്- കൃഷാന്ത്- ആവാസവ്യൂഹം,ക്യാമറ- മധു നീലകണ്ഠന്‍- ചുരുളി,കഥ- ഷാഹി കബീര്‍- നായാട്ട്, സ്വഭാവനടി- ഉണ്ണിമായ- ജോജി,സ്വഭാവനടന്‍- സുമേഷ് മൂര്‍ – കള,നടി- രേവതി- ഭൂതകാലം,നടന്‍- ബിജുമേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് ( തുറമുഖം, മധുരം, നായാട്ട്),സംവിധായകന്‍- ദിലീഷ് പോത്തന്‍ -ജോജി,രണ്ടാമത്തെ ചിത്രം- ചവിട്ട്, സജാസ് രഹ്മാന്‍- ഷിനോസ് റഹ്മാന്‍. നിഷിദ്ധോ -താരാ രാമാനുജന്‍
Comments