പാക് സന്ദർശന വേളയിൽ താൻ പറഞ്ഞത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, എന്നാൽ അവിടുത്തെ ജനങ്ങളുടെ പ്രതികരണം റിപ്പോർട്ട് ചെയ്യാൻ എത്ര മാദ്ധ്യമങ്ങൾ മുന്നിട്ടിറങ്ങി? ; ഇന്ത്യയുമായി ചേരാൻ പാക് ജനത തീവ്രമായി ആഗ്രഹിക്കുന്നുവെന്ന് ജാവേദ് അക്തർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് സന്ദർശന വേളയിൽ താൻ പറഞ്ഞത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, എന്നാൽ അവിടുത്തെ ജനങ്ങളുടെ പ്രതികരണം റിപ്പോർട്ട് ചെയ്യാൻ എത്ര മാദ്ധ്യമങ്ങൾ മുന്നിട്ടിറങ്ങി? ; ഇന്ത്യയുമായി ചേരാൻ പാക് ജനത തീവ്രമായി ആഗ്രഹിക്കുന്നുവെന്ന് ജാവേദ് അക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2023, 12:01 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: ഇന്ത്യയുമായി ചേരാൻ പാക് ജനത തീവ്രമായി ആഗ്രഹിക്കുന്നതായി പ്രമുഖ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. മതത്തിന്റെ പേരിൽ രാഷ്‌ട്രമുണ്ടാക്കുകയെന്നത് ബ്രീട്ടീഷുകാരുടെ തന്ത്രമായിരുന്നുവെന്നും പാകിസ്താൻ രൂപീകരിച്ചത് അത്തരത്തിൽ വലിയൊരു അബദ്ധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യൻ ചെയ്ത പത്ത് അബദ്ധങ്ങളെക്കുറിച്ച് പുസ്തകമെഴുതുകയാണെങ്കിൽ പാകിസ്താൻ സൃഷ്ടി തീർച്ചയായും ഉൾപ്പെടുത്താമെന്നും അദ്ദേഹം തുറന്നടിച്ചു. ചണ്ഡീഗഡിൽ സംഘടിപ്പിച്ച ചിത്കാര ലിറ്റ് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെ അക്തർ, ലാഹോറിലെ ഫായിസ് പിലിം ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു.ഊഷ്മളമായ സ്വീകരണവും വരവേൽപ്പുമായിരുന്നു അദ്ദേഹത്തിനവിടെ ലഭിച്ചത്. 166 പേരുടെ ജീവൻ അപഹരിച്ച മുംബൈ ഭീകരാക്രമണ കേസിലെ പ്രതികൾ ഇപ്പോഴും പാകിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് അദ്ദേഹം പരാമർശിച്ചതിന് പിന്നാലെ സദസ്സിൽ നീണ്ട സംവാദം തന്നെയാണ് നടന്നത്. എന്നാൽ അന്നത്തെ കൈയടിയുടെ ശബ്ദത്തിൽ അമർന്നതിനാലാണ് അത് ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ വരച്ച അതിർത്തിയെ കുറിച്ചല്ല, മറിച്ച് ജനങ്ങളെ കുറിച്ചും അവരുടെ സ്‌നേഹത്തെക്കുറിച്ചുമാണ് സംസാരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിർത്തിക്കപ്പുറമുള്ള സന്ദർശന വേളയിൽ പറഞ്ഞത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പാക് ജനതയുടെ വൻ കരഘോഷമായിരുന്നു അവിടെ ഉണ്ടായത്. എന്നാൽ ഇത് പറയാനും ലോകത്തെ അറിയിക്കാനും എത്ര മാദ്ധ്യമങ്ങൾ ശ്രമിച്ചുവെന്നും അദ്ദേഹം ആഞ്ഞടിച്ചിരുന്നു. പാകിസ്താനിലെ ജനങ്ങൾ ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. രാഷ്‌ട്രീയവുമായി അതിനെ കൂട്ടിക്കലർത്തുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളരെ യുക്തിരഹിതമായ തീരുമാനമായിരുന്നു പാകിസ്താൻ എന്ന സൃഷ്ടി. മതം ഒരു രാഷ്‌ട്രത്തെ സൃഷ്ടിക്കുന്നില്ല. അങ്ങനെ സൃഷ്ടിച്ചിരുന്നെങ്കിൽ പശ്ചിമേഷ്യ മുഴുവൻ ഒരു രാഷ്‌ട്രവും യൂറോപ്പ് മുഴുവൻ മറ്റൊരു രാജ്യവുമാകുമായിരുന്നു. പാകിസാത്‌നിൽ അഹമ്മദിയ്യകളെയും ഷിയാകളെയും മുസ്ലീമായി കണക്കാക്കില്ല. ആ ഒഴിവാക്കൽ തുടരുന്നു- അക്തർ വിശദീകരിച്ചു.

പാക് കലാകാരന്മാരായ നുസ്രത്ത് ഫത്തേ അലി ഖാൻ, മെഹ്ദി ഹസൻ എന്നിവരെ ഭാരതം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ ലതാ മങ്കേഷ്‌കറിന്റെ ഒരി ഷോ പോലും പാകിസ്താനിൽ നടതതിയിട്ടില്ലെന്നും ജാവേദ് അക്തർ ലാഹോറിൽ പറഞ്ഞിരുന്നു.

സാഹിത്യലോകത്തിന്റെ ഒത്തുചേരലാണ് ചിത്കാര ലിറ്റ് ഫെസ്റ്റ്. പഞ്ചാബിലെ ചിത്കാര സർവകലാശാലയിലാണ് ഫെസ്റ്റ് നടക്കുന്നത്. രണ്ട് ദിവസത്തെ ആഘോഷത്തിൽ പങ്കുച്ചേരാൻ ആയിരങ്ങളാണ് എത്തിയത്. രാജ്യത്തുടനീളമുള്ള പ്രശസ്തരായ എഴുത്തുകാരുടെയും കവികളുടെയും സാഹിത്യ പ്രേമികളുടെയും ശ്രദ്ധേയമായ ഒരു നിരയാണ് ഫെസ്റ്റിനുണ്ടായിരുന്നത്.പ്രമുഖ എഴുത്തുകാർ, ചിന്തകർ തുടങ്ങിയവരുമായി ഇടപഴകാനും, പര്യവേഷണം ചെയ്യാനും വിദ്യാർത്ഥികൾക്കും സമൂഹത്തിനും ലഭിക്കുന്ന മികച്ച അവസരമാണ് ചിത്കര ലിറ്റ് ഫെസ്റ്റ്.

Tags: Pakistanjaved akhtar
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies