വേലു തമ്പി ദളവ - സ്വാഭിമാനിയുടെ ചെറുത്തുനിൽപ്പിന് ഇന്ന് 214 വയസ്സ്
Monday, September 25 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വേലു തമ്പി ദളവ – സ്വാഭിമാനിയുടെ ചെറുത്തുനിൽപ്പിന് ഇന്ന് 214 വയസ്സ്

Janam Web Desk by Janam Web Desk
Mar 29, 2023, 03:40 pm IST
A A
FacebookTwitterWhatsAppTelegram

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധികാരവാഴ്ചയെ എതിർത്ത ആദ്യകാല വ്യക്തികളിൽ ഒരാളായിരുന്നു തലക്കുളത്ത് വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലു തമ്പി ദളവ. ബാലരാമവർമ്മ കുലശേഖര പെരുമാളിന്റെ കാലത്ത് തിരുവിതാംകൂറിന്റെ ദളവയായിരുന്നു അദ്ദേഹം. 1802 – 1809 കാലഘട്ടത്തിലാണ് ആദ്ദേഹം തിരുവിതാംകൂറിന്റെ ദളവയായി സേവനമനുഷ്ടിച്ചത്. വിവധ ഭരണപരഷ്‌കാരങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് നടന്നു. കേരള ചരിത്രത്തിൽ നിന്നും മാറ്റി നിർത്താൻ സാധിക്കാത്ത പേരാണ് വേലുതമ്പി ദളവയുടേത്.

തലക്കുളത്തെ കുഞ്ഞുമായാട്ടി പിള്ളയുടെയും ഭാര്യ വള്ളിയമ്മ പിള്ള തങ്കച്ചിയുടെയും മകനായാണ് വേലായുധൻ തമ്പിയുടെ ജനനം. 1765 മേയ് 6-ന് അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തലക്കുളം ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഇടപ്രഭു കുലോതുംഗ കതിർക്കുളത്ത് മുളപ്പട അരശരണൻ ഇരയണ്ടാ തലക്കുളത്ത് വലിയ വീട്ടിൽ തമ്പി ചെമ്പകരാമൻ വേലായുധൻ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്. രാജ്യത്തെ ചെറിയ പ്രവശ്യ ഭരിച്ചിരുന്ന് കൂടുംബാംഗമായതിനാലാണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്. ചെമ്പകരാമൻ എന്നത് ഇത്തരത്തിൽ രാജാവ് നൽകുന്ന സ്ഥാനപ്പേരാണ്. ധർമ്മരാജ രാമവർമ്മ മഹാരാജാവിന്റെ ഭരണത്തിന്റെ തുടക്കത്തിൽ മാവേലിക്കര തഹസിൽദാരായി നിയമിക്കപ്പെട്ടു.

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ചരിത്രകാരന്മാർ വിളിക്കുന്ന 1857 ലെ ബ്രിട്ടീഷ് വിരുദ്ധസമരത്തിന് ഏതാണ്ട് അര നൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷുകാർക്കെതിരെ സമരപ്രഖ്യാപനം നടത്തിയ മഹാനാണ് വേലുത്തമ്പി ദളവ. 1808 ൽ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ചെറുചലനം പോലും തുടങ്ങും മുമ്പ് തിരുവിതാംകൂർ ദളവയായിരുന്ന വേലു തമ്പി കുണ്ടറ വിളംബരം നടത്തുകയും അതിലൂടെ സ്വാതന്ത്രൃവാഞ്ഛയുടെ അഗ്‌നി പകരുകയും ചെയ്തു.

കുണ്ടറ വിളംബരത്തിലൂടെയാണ് വേലു തമ്പി ബ്രിട്ടീഷുകാർക്കെതിരെ സമരാഹ്വാനം നടത്തിയത്. 1805-ൽ തിരുവിതാംകൂർ ദളവയായിരിക്കെ തിരുവിതാംകൂറിലെ രാജാവുമായി ബ്രിട്ടീഷുകാർ ഒരു സൗഹാർദ്ദ ഉടമ്പടി ഒപ്പുവെച്ചു. ഇതുപ്രകാരം രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരം റസിഡന്റിനു ലഭിച്ചു. ഇതോടെ തിരുവിതാംകൂറിന് അതിന്റെ രാഷ്‌ട്രീയ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. തിരുവിതാംകൂറിന്റെ സാമ്പത്തിക വിഷമതകൾ കണക്കിലെടുക്കാതെ കമ്പനി ഉടൻ കപ്പം അടച്ചുതീർക്കണമെന്ന് വാശിപിടിച്ചു. ഭാരിച്ച നികുതി കുടിശ്ശിക വരുത്തിവെച്ച മാത്തുതരകന്റെ വസ്തുക്കൾ കണ്ടുകെട്ടാനുള്ള വേലുത്തമ്പി ദളവയുടെ ഉത്തരവ് മെക്കാളെ റദ്ദാക്കി ഈ സംഭവങ്ങൾ കമ്പനിക്കെതിരെ സായുധ കലാപം സംഘടിപ്പിക്കാൻ വേലു തമ്പിയെ പ്രേരിപ്പിച്ചത്.

മെക്കാളെയുമായി ശത്രുത വെച്ചുപുലർത്തിയിരുന്ന കൊച്ചിയിലെ പ്രധാനമന്ത്രിയായ പാലിയത്തച്ചനുമായി വേലുത്തമ്പി ദളവ ഒരു രഹസ്യധാരണയിലെത്തി. മൗറീഷ്യസിലെ ഫ്രഞ്ചുകാരുമായും കോഴിക്കോട്ടെ സാമൂതിരിയുമായും അവർ രഹസ്യമായി ബന്ധപ്പെടുകയും ബ്രിട്ടീഷുകാർക്കെതിരായുള്ള പോരാട്ടത്തിൽ പിന്തുണയഭ്യർത്ഥിക്കുകയും ചെയ്തു. 1808 ൽ ഇരുവരുടെയും നേതൃത്വത്തിലുള്ള സൈന്യം മെക്കാളെയുടെ കൊച്ചിയിലുള്ള വസതി ആക്രമിച്ചു. എന്നാൽ റസിഡന്റ് ഒരു ബ്രിട്ടീഷ് കപ്പലിൽ രക്ഷപ്പെട്ടു. കലാപം നടന്നുകൊണ്ടിരിക്കെ വേലുത്തമ്പി കുണ്ടറയിലെത്തി. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ അണിനിരക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു വിളംബരം 1809 ജനുവരി 11 ന് അദ്ദേഹം പുറത്തിറക്കി. ഇതാണ് കുണ്ടറ വിളംബരം എന്ന് പ്രസിദ്ധി നേടിയത്. ഇന്ന് ദക്ഷിണേന്ത്യയിലെ കോളനി വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രത്തിൽ ഒരു യുഗപിറവിയുടെ ശംഖനാദമായാണ് കുണ്ടറ വിളംബരം വിലയിരുത്തപ്പെടുന്നത്.

എന്നാൽ ബ്രിട്ടീഷുകാർ ശക്തമായി തിരിച്ചടിച്ചു. അവർ കൊച്ചി ആക്രമിച്ചു. പാലിയത്തച്ചന്റെ പിന്മാറ്റവും വേലുത്തമ്പിയുടെ സ്ഥാനഭ്രഷ്ടും കേരള ചരിത്രത്തിലെ കയ്യ്പ്പുനീരായി തുരുകയാണ്. വേലുത്തമ്പിയ്‌ക്ക് പകരം എത്തിയ ഉമ്മിണിതമ്പി വേലുത്തമ്പിയെ പിടികൂടാൻ ഉത്തരവിട്ടു. അദ്ദേഹത്തെ പിടിച്ചുകൊടുക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. അവിടെ നിന്നും പലായനം ചെയ്ത വേലുത്തമ്പി മണ്ണടിയിലെ ഇളമ്പള്ളൂർ ക്ഷേത്രത്തിൽ അഭയം പ്രാപിച്ചെങ്കിലും സൈന്യം അവിടം വളഞ്ഞപ്പോൾ ജീവനോടെ പിടികൊടുത്ത് അപമാനിതനാകാൻ ആഗ്രഹിക്കാത്ത് മനസ്സ സ്വചന്ദമൃത്യു തിരഞ്ഞെടുത്തു.

1765 ൽ ജനിച്ച വേലുത്തമ്പി 37-ാം വയസ്സിൽ തിരുവിതാംകൂർ ദളവയായി. രാജ്യത്തുടനീളം ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ക്രമസമാധാനം നിലനിർത്താനും നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. തിരുവിതാംകൂറിൽ ബ്രിട്ടീഷുകാർക്കെതിരെയുണ്ടായ ധീരവും സാഹസികവുമായ ചെറുത്തുനിൽപ്പിന് ഇതോടെ അന്ത്യം കുറിക്കപ്പെട്ടു. അടൂരിലെ മണ്ണടിയിൽ ഇന്ന് വേലുത്തമ്പി സ്മാരകമുണ്ട്. 2010 മെയ് മാസം 6-ാം തീയതി വേലുത്തമ്പി ദളവയുടെ തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഭാരതം ആ ധീരസ്വാഭിമാനിയെ ആദരിച്ചു.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘കാനഡയിൽ നിന്നും വ്യാജ റിപ്പോർട്ട് തയ്യാറാക്കാൻ പ്രമുഖ മലയാള മാദ്ധ്യമം ആവശ്യപ്പെട്ടു, നിഷേധിച്ചു; പ്രേക്ഷകർ കരുതിയിരിക്കുക’; വെളിപ്പെടുത്തലുമായി ആർജെ ജിത്തു ജോസഫ്

‘കാനഡയിൽ നിന്നും വ്യാജ റിപ്പോർട്ട് തയ്യാറാക്കാൻ പ്രമുഖ മലയാള മാദ്ധ്യമം ആവശ്യപ്പെട്ടു, നിഷേധിച്ചു; പ്രേക്ഷകർ കരുതിയിരിക്കുക’; വെളിപ്പെടുത്തലുമായി ആർജെ ജിത്തു ജോസഫ്

കനിഷ്ക വിമാനദുരന്തം ; പിയറി ട്രൂഡോയുടെ വോട്ടുബാങ്ക് രാഷ്‌ട്രീയം കാരണം ഭാരതം നൽകേണ്ടി വന്ന വില

കനിഷ്ക വിമാനദുരന്തം ; പിയറി ട്രൂഡോയുടെ വോട്ടുബാങ്ക് രാഷ്‌ട്രീയം കാരണം ഭാരതം നൽകേണ്ടി വന്ന വില

പ്രതി 22 വയസുള്ള സ്ത്രീയാണെന്ന വസ്തുത കണക്കിലെടുത്തു; സമൂഹത്തിന്റെ വികാരം എതിരായത് കൊണ്ട് ജാമ്യം നിഷേധിക്കാനാകില്ല; മരണമൊഴിയിൽ പ്രതിക്കെതിരെ പരാമർശമില്ല; ഗ്രീഷ്മയ്‌ക്ക് ജാമ്യം നൽകിയ ഹൈക്കോടതി നിരീക്ഷണങ്ങൾ ഇങ്ങനെ

പ്രതി 22 വയസുള്ള സ്ത്രീയാണെന്ന വസ്തുത കണക്കിലെടുത്തു; സമൂഹത്തിന്റെ വികാരം എതിരായത് കൊണ്ട് ജാമ്യം നിഷേധിക്കാനാകില്ല; മരണമൊഴിയിൽ പ്രതിക്കെതിരെ പരാമർശമില്ല; ഗ്രീഷ്മയ്‌ക്ക് ജാമ്യം നൽകിയ ഹൈക്കോടതി നിരീക്ഷണങ്ങൾ ഇങ്ങനെ

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടിയടക്കം ആറ് പേർക്ക് പരിക്ക്

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടിയടക്കം ആറ് പേർക്ക് പരിക്ക്

മാസപ്പടി വിവാദം; മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിച്ചു, കരാറുകൾ നിയമപരമെങ്കിൽ പണം എങ്ങനെ വീണയുടെ അക്കൗണ്ടിലെത്തി? കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാനാകുമോ: കെ. സുരേന്ദ്രൻ

സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് അഴിമതി; തിരക്കഥയുണ്ടാക്കിയത് എംവി ഗോവിന്ദൻ: കെ. സുരേന്ദ്രൻ

എന്തൊരു കരുതലാണിത്..! നദിയില്‍ വീണ തെരുവ് നായയെ ആഹാരമാക്കിയില്ല, പകരം ചീങ്കണ്ണി ചെയ്തത്..!

എന്തൊരു കരുതലാണിത്..! നദിയില്‍ വീണ തെരുവ് നായയെ ആഹാരമാക്കിയില്ല, പകരം ചീങ്കണ്ണി ചെയ്തത്..!

Load More

Latest News

അർഹിച്ച ആദവര് നൽകിയിട്ടുണ്ട്…!മെസിക്കെതിരെ പെട്ടിത്തെറിച്ച് പി.എസ്.ജി ഉടമ നാസർ അൽ ഖെലൈഫി

അർഹിച്ച ആദവര് നൽകിയിട്ടുണ്ട്…!മെസിക്കെതിരെ പെട്ടിത്തെറിച്ച് പി.എസ്.ജി ഉടമ നാസർ അൽ ഖെലൈഫി

മുടിയോ പത്തിവിടര്‍ത്തിയ മൂര്‍ഖനോ…? വൈറലായി വയോധികയുടെ ചിത്രം

മുടിയോ പത്തിവിടര്‍ത്തിയ മൂര്‍ഖനോ…? വൈറലായി വയോധികയുടെ ചിത്രം

വാട്‌സആപ്പ് ചാനലിൽ 5 ദശലക്ഷം ഫോളോവേഴ്സ്; സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

വാട്‌സആപ്പ് ചാനലിൽ 5 ദശലക്ഷം ഫോളോവേഴ്സ്; സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

വ്‌ളോഗർ ഷക്കീർ സുബ്ഹാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്; ‘മല്ലു ട്രാവലർ’ വിദേശത്ത് നിന്ന് വരാൻ കൂട്ടാക്കുന്നില്ലെന്ന് പോലീസ്; നടപടി ലൈംഗിക പീഡന പരാതിയിൽ

പീഡന പരാതി; മല്ലു ട്രാവലർ ഷക്കീർ സുബാൻ മുൻകൂർ ജാമ്യാപേക്ഷ നൽകി

ജീവിതം രാജ്യത്തെ സേവിക്കാൻ സമർപ്പിച്ചു; പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ 107-ാം ജന്മവാർഷികത്തിൽ സ്മരണാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

ജീവിതം രാജ്യത്തെ സേവിക്കാൻ സമർപ്പിച്ചു; പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ 107-ാം ജന്മവാർഷികത്തിൽ സ്മരണാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

സബ്‌സിഡി ഭക്ഷ്യധാന്യങ്ങളുടെ പണം തിരിച്ചുപിടിക്കും , കരിമ്പട്ടികയിൽ ഉൾപ്പെടുത്തും ; ബിപിഎൽ റേഷൻ കാർഡ് ഉടമകളായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികൾ

സബ്‌സിഡി ഭക്ഷ്യധാന്യങ്ങളുടെ പണം തിരിച്ചുപിടിക്കും , കരിമ്പട്ടികയിൽ ഉൾപ്പെടുത്തും ; ബിപിഎൽ റേഷൻ കാർഡ് ഉടമകളായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികൾ

പ്രണയം തലയ്‌ക്ക് പിടിച്ചപ്പോൾ കാമുകനെ വിവാഹം കഴിക്കാൻ ഇസ്ലാമായി ; കാമുകൻ കൈ ഒഴിഞ്ഞപ്പോൾ മതം മാറാൻ ശ്രമം , പറ്റില്ലെന്ന് കോടതി

ഓൺലൈൻ വായ്പാ തട്ടിപ്പ് : ആർബിഐ നീരിക്ഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും

നിക്ഷേപകർക്ക് പണം മടക്കി നൽകിയില്ലെങ്കിൽ ലൈസൻസ് പോകും; കെടിഡിഎഫ്‌സിക്ക് റിസർവ് ബാങ്കിന്റെ അന്ത്യശാസനം; തിരികെ നൽകേണ്ടത് 490 കോടി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies