അന്ന് വിധി പറഞ്ഞ കോടതിയ്ക്കും , തർക്ക മന്ദിരത്തിനും മുകളിൽ : ഇന്ന് രാം ലല്ലയെ കാണാൻ രാമക്ഷേത്രത്തിലുമെത്തി വാനരപ്പട
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് വിധി പറഞ്ഞ കോടതിയ്‌ക്കും , തർക്ക മന്ദിരത്തിനും മുകളിൽ : ഇന്ന് രാം ലല്ലയെ കാണാൻ രാമക്ഷേത്രത്തിലുമെത്തി വാനരപ്പട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 01:44 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി വാനരപ്പട . രാം ലല്ലയെ ദർശിക്കാൻ ലക്ഷക്കണക്കിന് ആളുകൾ കാത്തു നിൽക്കവേയാണ് കൂട്ടത്തിലുള്ള ഒരു വാനരൻ ക്ഷേത്രത്തിൽ പ്രവേശിച്ചത് . ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട് . അതേസമയം “ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഹനുമാൻ തന്നെ രാംലല്ലയെ കാണാൻ വന്നതുപോലെയാണ്.” എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്.

“ഒരു വാനരൻ തെക്കേ ഗേറ്റിൽ നിന്ന് മണ്ഡപം വഴി ശ്രീകോവിലിൽ പ്രവേശിച്ച് ഉത്സവ വിഗ്രഹത്തിന് സമീപം എത്തി. പുറത്ത് നിയോഗിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അതിനെ കണ്ടു. ഉത്സവ വിഗ്രഹം നിലത്ത് വീഴ്‌ത്തിയേക്കുമെന്ന് ഭയന്ന് അവർ കുരങ്ങിന്റെ അടുത്തേക്ക് ഓടി. എന്നാൽ പോലീസുകാർ അടുത്തേക്ക് ഓടിയെത്തിയപ്പോഴേയ്‌ക്കും കുരങ്ങൻ ശാന്തനായി വടക്കേ ഗേറ്റിലേക്ക് ഓടി. ഗേറ്റ് അടച്ചതിനാൽ കിഴക്കോട്ട് നീങ്ങി സന്ദർശകരെ കടന്ന് കിഴക്കേ കവാടത്തിലൂടെ ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ പുറത്തിറങ്ങി.“ – എന്നാണ് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് കുറിച്ചത്.

അയോദ്ധ്യയിൽ ഇത്തരത്തിൽ വാനരന്മാരുടെ സാന്നിധ്യം ഉണ്ടാകുന്നത് ഇതാദ്യമല്ല. രാമജന്മഭൂമി വിമോചന പ്രസ്ഥാനത്തിന്റെ കാലത്ത്, പല പ്രധാന വഴിത്തിരിവുകളിലും സമാനമായ സാന്നിധ്യം കണ്ടിരുന്നു.1986 ഫെബ്രുവരി ഒന്നിന് ഫൈസാബാദ് ജില്ലാ കോടതി തർക്കഭൂമിയുടെ പൂട്ട് തുറക്കാൻ ഉത്തരവിട്ടിരുന്നു. അന്ന് ഫൈസാബാദിലെ ജില്ലാ കോടതിയുടെ മേൽക്കൂരയിലും വാനരൻ എത്തിയിരുന്നതായി തന്റെ ആത്മകഥയിൽ ജഡ്ജി കൃഷ്ണമോഹൻ പാണ്ഡെ കുറിച്ചു.

‘ ഞാൻ പൂട്ട് തുറക്കാനുള്ള ഉത്തരവെഴുതിയ ദിവസം, ഒരു കുരങ്ങ് ദിവസം മുഴുവൻ എന്റെ കോടതിയുടെ മേൽക്കൂരയിൽ കൊടിമരം പിടിച്ച് ഇരുന്നു. വിധി കേൾക്കാൻ കോടതിയിലെത്തിയവർ കുരങ്ങന് പഴവും കടലയും നൽകിയെങ്കിലും കുരങ്ങൻ ഒന്നും കഴിച്ചില്ല. നിശബ്ദമായി ഇരുന്നു. തീരുമാനത്തിന് ശേഷം, DM യും SSP യും എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ പോയപ്പോൾ, എന്റെ വീടിന്റെ വരാന്തയിലും ഒരു കുരങ്ങൻ ഇരിക്കുന്നത് ഞാൻ കണ്ടു. ഞാന് അത്ഭുതപ്പെട്ടു. ഞാൻ അവനെ സല്യൂട്ട് ചെയ്തു. അത് ഏതോ ദൈവിക ശക്തിയായിരുന്നു.”- എന്നാണ് അന്ന് അദ്ദേഹം കുറിച്ചത്.

1990 ൽ തർക്ക മന്ദിരത്തിൽ ഉയർത്തിയ കാവിക്കൊടിയുടെ കാവൽക്കാരനായും വാനരനെ കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു.

Tags: Ayodhya 2024
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies