ഹിന്ദുവും ക്രിസ്ത്യാനിയും പരിഗണിക്കപ്പെടുന്നു; എന്തുകൊണ്ട് മുസ്ലീങ്ങളില്ല ? മറുപടിയുമായി അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുവും ക്രിസ്ത്യാനിയും പരിഗണിക്കപ്പെടുന്നു; എന്തുകൊണ്ട് മുസ്ലീങ്ങളില്ല ? മറുപടിയുമായി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 12:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പൗരത്വനിയമപ്രകാരം പാഴ്സികളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമുൾപ്പടെ ആറ് മതവിഭാ​ഗങ്ങൾ പരി​ഗണിക്കപ്പെടുന്നു. എന്നാൽ എന്തുകൊണ്ട് മുസ്ലീം വിഭാ​ഗത്തിലുള്ളവർ ഇക്കൂട്ടത്തിലില്ല. സിഎഎ നടപ്പിലാക്കിയത് മുതൽ ഉയർന്നുകേൾക്കുന്ന ചോദ്യമാണിത്. ഇതിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.

ബ്രിട്ടീഷ് ഭരണകാലത്തിന് പിന്നാലെ ഭാരതത്തെ വിഭജിച്ചതിനെ തുടർന്നുണ്ടായ കുടിയേറ്റ പ്രശ്നങ്ങളാണ് സിഎഎ നിയമത്തിന് ആധാരം. മതത്തെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ വിഭജിച്ചത് എന്നതിനാൽ ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും മതത്തിന്റെ പേരിലുണ്ടായതാണ്. “ഭാരതത്തിന്റെ ഭാ​ഗമായിരുന്നവർക്കും മതപീഡനം അനുഭവിച്ചവർക്കും അഭയം നൽകുകയെന്നത് ഭാരതത്തിന്റെ ഉത്തരവാദിത്വമാണ്. വിഭജന സമയത്ത് പാകിസ്താനിൽ 23 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. ഇന്നത് 3.7 ശതമാനമായി കുറഞ്ഞു. അവരെല്ലാം എവിടേക്കാണ് പോയത്. അവരിൽ ഭൂരിഭാ​ഗം പേരും ഭാരതത്തിലേക്ക് എത്തിയില്ല. അവിടെ നിർബന്ധിത മതപരിവർത്തനത്തിന് അവർ വിധേയരായി. അവർ ചൂഷണം ചെയ്യപ്പെട്ടു, അപമാനിക്കപ്പെട്ടു, രണ്ടാംകിട പൗരന്മാരായി തരംതാഴപ്പെട്ടു. അവർ എങ്ങോട്ട് പോകും? നമ്മുടെ പാർലമെന്റോ രാഷ്‌ട്രീയ പാർട്ടികളോ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയോ?

1957ൽ ബം​ഗ്ലാദേശിലെ ഹിന്ദുക്കളുടെ ജനസംഖ്യ 22 ശതമാനമായിരുന്നു. 2011ൽ ഇത് പത്ത് ശതമാനമായി കുറഞ്ഞു. അവരെങ്ങോട്ടാണ് പോയത്. അഫ്​ഗാനിസ്ഥാനിൽ 1992ൽ രണ്ട് ലക്ഷത്തോളം സിഖുകാരും മുസ്ലീങ്ങളും ഉണ്ടായിരുന്നു. എന്നാൽ 500 പേരാണ് ഇന്ന് അവശേഷിക്കുന്നത്. മതപരമായ വിശ്വാസങ്ങൾ പ്രകാരം ജീവിക്കാനുള്ള അവകാശം അവർക്കില്ലേ? വിഭജനത്തിന് മുമ്പുള്ള ഭാരതത്തിന്റെ ഭാ​ഗമായിരുന്നു അവർ. അവർ നമ്മുടെ കൂടപ്പിറപ്പുകളാണ്.

ഷിയ, അഹമ്മദിയ വിഭാ​ഗത്തിലുൾപ്പെടുന്നവരെ ലോകം ഇന്നും മുസ്ലീങ്ങളായാണ് കണക്കാക്കുന്നത്. അവർ ഇപ്പോഴും മുസ്ലീം വിഭാ​ഗത്തിലുള്ളവരായി പരി​ഗണിക്കുന്നു. അവർക്ക് ഇന്ത്യൻ പൗരത്വം വേണമെങ്കിൽ അപേക്ഷിക്കാവുന്നതാണ്. നമ്മുടെ ഭരണഘടനയിൽ അതിനായി വ്യവസ്ഥയുണ്ട്. അവർ പൗരത്വത്തിനായി അപേക്ഷിച്ചാൽ അതും പരി​ഗണിക്കും. ദേശീയ സുരക്ഷ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പരിശോധിച്ചതിന് ശേഷം അവർ യോ​ഗ്യരാണെന്ന് കണ്ടെത്തിയാൽ അവർക്കും ഇന്ത്യൻ പൗരത്വം ലഭിക്കുമെന്നതിൽ സംശയമില്ല. സിഎഎ എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ, പ്രത്യേക നിയമമാണ്. – അമിത് ഷാ വ്യക്തമാക്കി.

Tags: CAAAmit Shahcaa 2024
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies