ഓരോരുത്തരും ഇന്ത്യൻ പൗരന്മാരായിട്ടാണ് ജനിക്കുന്നത്; മുസ്ലിം വ്യക്തി നിയമപ്രകാരം ശൈശവവിവാഹം അംഗീകരിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓരോരുത്തരും ഇന്ത്യൻ പൗരന്മാരായിട്ടാണ് ജനിക്കുന്നത്; മുസ്ലിം വ്യക്തി നിയമപ്രകാരം ശൈശവവിവാഹം അംഗീകരിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 10:56 am IST
FacebookTwitterWhatsAppTelegram

കൊച്ചി: 2006ലെ ശൈശവ വിവാഹ നിരോധന നിയമം മതവ്യത്യാസം ഇല്ലാതെ രാജ്യത്തെ ഓരോ പൗരനും ബാധകമാണെന്ന് ഹൈക്കോടതി. ഓരോരുത്തരും ഇന്ത്യൻ പൗരന്മാരായിട്ടാണ് ജനിക്കുന്നതെന്നും അതിനുശേഷമാണ് മത വ്യക്തിത്വം നേടുന്നതെന്നും കോടതി നിരീക്ഷിച്ചു.ഋതുമതിയായ 15 കാരിക്ക് വിവാഹിതയാകാൻ മുസ്ലിം വ്യക്തി നിയമം അനുമതി നൽകുന്നുണ്ടെന്നും ഈ അവകാശം 2006 ലെ നിയമം നിഷേധിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

2012 ഡിസംബർ 30ന് പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിൽ ഇസ്‌ലാമിക ആചാരപ്രകാരം നടന്ന ശൈശവവിവാഹമാണ് ഹര്‍ജിക്ക് അടിസ്ഥാനം. പ്രായപൂർത്തിയാകാത്ത മകളെ രണ്ടാം പ്രതിക്ക് വിവാഹം ചെയ്തുകൊടുത്ത പിതാവാണ് ഒന്നാം പ്രതി. ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡൻ്റും സെക്രട്ടറിയുമാണ് മൂന്നും നാലും പ്രതികൾ. സാക്ഷിയായിരുന്നു അഞ്ചാം പ്രതി.

2012 നടന്ന വിവാഹത്തിനെതിരെ ശിശു വികസന ഓഫീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആലത്തൂർ മജിസ്‌ട്രേറ്റ് കോടതിയിൽ നടക്കുന്ന വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പുതുക്കോട് സ്വദേശികളാണ് ഹൈക്കോടതിയിൽ എത്തിയത്. സ്‌കൂൾ അധികൃതർ പെൺകുട്ടിയുടെ ജനനത്തീയതി തെറ്റായാണ് രേഖപ്പെടുത്തിയെന്നും മറ്റുമുള്ള ഹർജിക്കാരുടെ വാദങ്ങൾ കോടതി പരിഗണിച്ചില്ല. ഇക്കാര്യങ്ങൾ വിചാരണ കോടതിയിൽ ഉന്നയിക്കാൻ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ നിർദേശിച്ചു

ശൈശവ വിവാഹം കുട്ടികളുടെ അടിസ്ഥാന അവകാശങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം, ചൂഷണത്തിൽ നിന്നുള്ള സംരക്ഷണം എന്നിവ നിഷേധിക്കുന്നതായും കോടതി കൂട്ടിച്ചേർത്തു. നേരത്തെയുള്ള വിവാഹവും ഗർഭധാരണവും ശിശുമരണനിരക്ക്, മാതൃമരണനിരക്ക്, ലൈംഗികമായി പകരുന്ന അണുബാധകൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ശൈശവ വിവാഹം പലപ്പോഴും പെൺകുട്ടികളെ സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുന്നു. ബാല വധുക്കൾ ഗാർഹിക പീഡനത്തിനും കൂടുതലായി ഇരകളായിരുന്നു. ശൈശവ വിവാഹം സമൂഹിക- സാമ്പത്തിക അവസരങ്ങൾ പരിമിതപ്പെടുത്തുമെന്നും കോടതി പറഞ്ഞു.

 

Tags: High CourtChild MarraiageMuslim personal law
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies