ദേശീയതയോടൊപ്പം നടന്ന സഞ്ചാരി; വൈജ്ഞാനിക സമൂഹത്തിന് തീരാനഷ്ടം; വേലായുധന്‍ പണിക്കശ്ശേരിയുടെ മരണത്തിൽ ഡോ. സി.ഐ. ഐസക്കും പി.എന്‍. ഈശ്വരനും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയതയോടൊപ്പം നടന്ന സഞ്ചാരി; വൈജ്ഞാനിക സമൂഹത്തിന് തീരാനഷ്ടം; വേലായുധന്‍ പണിക്കശ്ശേരിയുടെ മരണത്തിൽ ഡോ. സി.ഐ. ഐസക്കും പി.എന്‍. ഈശ്വരനും

പ്രമുഖ ചരിത്രകാരന്മാര്‍ ബോധപൂര്‍വമായി ഒഴിവാക്കിയ കേരള ചരിത്രം അദ്ദേഹം പൊതുമനസുകളില്‍ എത്തിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 06:28 am IST
FacebookTwitterWhatsAppTelegram

തൃശ്ശൂര്‍: മലയാള സാഹിത്യത്തിനും സഞ്ചാരസാഹിത്യത്തിനും നിരവധി ചരിത്രഗ്രന്ഥങ്ങള്‍ സംഭാവന ചെയ്ത മഹാപുരുഷനായ വേലായുധന്‍ പണിക്കശ്ശേരി എന്നും ദേശീയതയോടൊപ്പം നടന്ന സഞ്ചാരിയാണെന്ന് ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ അനുസ്മരിച്ചു.

ഈയിടെ അദ്ദേഹത്തിന്റെ നവതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനും സാഹിത്യ, സാമൂഹ്യരംഗത്തെ പ്രവര്‍ത്തികളെ കൂടുതല്‍ അടുത്തറിയാനും സാധിച്ചിരുന്നു. 67ല്‍ ഭാരതീയ ജനസംഘത്തിന്റെ ദേശീയ സമ്മേളനം കോഴിക്കോട് നടക്കുമ്പോള്‍ വേലായുധന്‍ പണിക്കശ്ശേരി കോഴിക്കോട് സന്ദര്‍ശിക്കുകയും ദീന്‍ദയാല്‍ജിയെ നേരിട്ട് കാണുകയും ചെയ്തു. ഒരു ചരിത്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ ദീന്‍ദയാല്‍ജി അദ്ദേഹത്തെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചതായി അദ്ദേഹം പറയുകയുണ്ടായി.

ദീന്‍ദയാല്‍ജിയുടെ ആശയങ്ങളെ അന്നുമുതല്‍ പിന്തുടരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഏങ്ങണ്ടിയൂര്‍ വിദ്യാനികേതന്റെ വിദ്യാലയം തുടങ്ങണമെന്ന് വിചാരിച്ചപ്പോള്‍ തന്നെ ദീന്‍ദായാല്‍ജിയുടെ പേരില്‍ അവിടെ ട്രസ്റ്റ് രൂപീകരിക്കുകയും അതിന്റെ അധ്യക്ഷനായും രക്ഷാധികാരിയായും പ്രവര്‍ത്തിക്കുകയും ചെയ്തു. ആ സ്‌കൂളിന്റെ ഓഡിറ്റോറിയത്തില്‍ അദ്ദേഹത്തിന്റെ നവതി ആഘോഷം ഗംഭീരമായിട്ടാണ് ഗവര്‍ണറുടെ സാന്നിധ്യത്തില്‍ നടന്നത്. നാട്ടിക ഫര്‍ക്കയിലെ സാമൂഹിക, രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കര്‍മമണ്ഡലം സാഹിത്യവുമായി ബന്ധപ്പെട്ട മേഖലയായിരുന്നു.

ആനുകാലികങ്ങളില്‍ തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്ന വ്യക്തിയാണ് അദ്ദേഹം. ചില പുസ്തകങ്ങള്‍ കേരളത്തിനകത്തും പുറത്തും പഠനവിഷയങ്ങളായി അംഗീകരിച്ചിട്ടുണ്ട്. 90 വയസ് കഴിഞ്ഞായിരുന്നു മരണമെങ്കിലും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

വേലായുധന്‍ പണിക്കശ്ശേരിയുടെ വിടവാങ്ങല്‍ കേരളത്തിന്റെ വൈജ്ഞാനിക, സാംസ്‌കാരിക സമൂഹത്തിന് തീരാനഷ്ടമാണെന്ന് ചരിത്രകാരനും അദ്ധ്യാപകനും ഐസിഎച്ച്ആര്‍ അംഗവുമായ ഡോ. സി.ഐ. ഐസക് പറഞ്ഞു

നിരവധി വിലപ്പെട്ട വൈജ്ഞാനിക രചനകളുടെ കര്‍ത്താവ് കൂടിയാണ് അദ്ദേഹം. ഇവയില്‍ പ്രമുഖമായത് ഇബ്‌നുബത്തൂത്ത കണ്ട കേരളം, കേരളം 600 കൊല്ലം മുമ്പ്, 10,000 പഴഞ്ചൊല്ലുകള്‍, കേരളോല്പത്തി, കേരള ചരിത്രം തുടങ്ങിയവയാണ്. ഇവിടുത്തെ പ്രമുഖ ചരിത്രകാരന്മാര്‍ എന്ന് അവകാശപ്പെടുന്നവര്‍ ബോധപൂര്‍വമായി ഒഴിവാക്കിയ കേരള ചരിത്രം അദ്ദേഹം പൊതുമനസുകളില്‍ എത്തിച്ചു.

നാളിതുവരെ പ്രചാരത്തിലുണ്ടായിരുന്ന ചരിത്രസംഭവങ്ങളെ തിരുത്തിക്കുറിച്ച വ്യക്തിപ്രഭാവം ആയിരുന്നു അദ്ദേഹം. ഒരു ലൈേബ്രറിയന്‍ ആയിരുന്നു. ആ ജീവിതം സമൂഹത്തിന് വിജ്ഞാനത്തിന്റെ തീനാളങ്ങളെ പകര്‍ന്നു നല്കാനും അദ്ദേഹം ശ്രമിച്ചു. റിട്ടയര്‍മെന്റിനു ശേഷമുള്ള ജീവിതം പൂര്‍ണമായി കേരള ചരിത്രഗവേഷണത്തിനായി നീക്കിവച്ച വ്യക്തിപ്രഭാവമായിരുന്നു. അദ്ദേഹത്തിന്റെ ദീപ്തമായ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ പ്രണമിക്കുന്നു.

Tags: VELAYUDHAN PANIKKASSERY
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies