'അടിച്ചാൽ തിരിച്ചടിക്കണം, പ്രസ്ഥാനം നിലനിൽക്കാൻ അതാണ് വഴി; ബലപ്രയോ​ഗത്തിൻ്റെ മാർ​ഗം ശരിയാണെന്ന് പറയിപ്പിക്കണം': വീണ്ടും വിവാദ പ്രസ്താവനയുമായി എംഎം മണി
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘അടിച്ചാൽ തിരിച്ചടിക്കണം, പ്രസ്ഥാനം നിലനിൽക്കാൻ അതാണ് വഴി; ബലപ്രയോ​ഗത്തിന്റെ മാർ​ഗം ശരിയാണെന്ന് പറയിപ്പിക്കണം’: വീണ്ടും വിവാദ പ്രസ്താവനയുമായി എംഎം മണി

Janam Web Desk by Janam Web Desk
Dec 7, 2024, 01:14 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: അടിച്ചാൽ തിരിച്ചടിക്കണമെന്നും ഇല്ലെങ്കിൽ‌ പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്ന് സിപിഎം നേതാവ് എംഎം മണി. താൻ ഉൾപ്പടെയുള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ട്. തിരിച്ചടിച്ചത് നന്നായിയെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം. പ്രസം​ഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും സിപിഎം നേതാവ് പറഞ്ഞു. ശാന്തൻപ്പാറ ഏരിയ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പ്രതിനിധി സമ്മേളനത്തിലാണ് എംഎം മണിയുടെ വിവാദ പ്രസം​ഗം.

അടിച്ചാൽ തിരിച്ചടിക്കുക, പ്രതിഷേധിക്കുന്ന തരത്തിൽ തിരിച്ചടിക്കുക. ആളുകളെ നമ്മൾക്കൊപ്പം നിർത്തനാണ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്. തല്ലുകൊള്ളാനായി ആരുമുണ്ടാവില്ല. മരിച്ചു പോയ പല നേതാക്കന്മാരെ വരെ നേരിട്ടടിച്ചിട്ടുണ്ട്. സഖാക്കൾ എത്രയോ പേരെ കൊന്നിരിക്കുന്നു. കാമരാജിനെ കൊന്നു, തങ്കപ്പനെ വെട്ടിക്കൊന്നു, എന്ന് തുടങ്ങി നിരവധി പേരെയാണ് ഞങ്ങൾ തീർത്തിട്ടുള്ളത്. തിരിച്ചടിച്ചത് നന്നായി എന്ന് പറയിപ്പിക്കണം. വെറുതെ പ്രസം​ഗിച്ച് നടന്നാൽ പ്രസ്ഥാനം കാണില്ല. ജനങ്ങൾ അം​ഗീകരിക്കുന്ന മാർ​ഗം സ്വീകരിക്കുക. കമ്യൂണിസ്റ്റ് പാർ‌ട്ടിയും കമ്യൂണിസ്റ്റുകാരും ബലപ്രയോ​ഗത്തിന്റെ മാർ​ഗം സ്വീകരിക്കുന്നത് കേൾക്കുന്നവരും കാണുന്നവരും ഇത് ശരിയാണെന്ന് പറയണം.

സിപിഎമ്മിന്റെ സംസ്കാരം ഒരിക്കൽ കൂടി പുറത്തുവന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ വിമർശിച്ചു. അക്രമത്തിന്റെ പാത വലിയ നേട്ടമായി കാണുകയാണ്. ഇതുതന്നെയാണ് കേരളത്തിലെ ക്യാമ്പസുകളിലും നടക്കുന്നത്. എംഎം മണിയുടെ ശൈലിയെന്ന് പറഞ്ഞ് നിസാരവത്കരിക്കേണ്ട കാര്യമില്ലെന്നും ഇത് സിപിഎമ്മിന്റെ ശൈലിയാണെന്നും അദ്ദേ​ഹം വിമർശിച്ചു.

‘യൂണിയൻ ഓഫീസ്’ എന്ന ഓമനപ്പേരിലെ ‘ഇടിമുറി’; ഓഫീസിനോട് ചേർന്നുള്ള മുറിയിൽ വിചാരണ, മർദ്ദനം, വെല്ലുവിളി; കുട്ടിസഖാക്കളുടെ ആക്രമണം തുടർക്കഥ

സിപിഎമ്മിന്റെ രീതിയും പ്രത്യയശാസ്ത്രവുമാണ് മണിയുടെ പ്രസം​ഗത്തിലൂടെ പുറത്തുവന്നതെന്നാണ് പൊതുജനാഭിപ്രായം. അക്രമാഹ്വനം നടത്തും വിധത്തിലുള്ള പ്രസം​ഗമാണ് നേതാവ് നടത്തിയത്. ദിവ്യാം​ഗനായ വിദ്യാർത്ഥിയെ എസ്എഫ്ഐ കുട്ടിസഖാക്കൾ ഇടിമുറിയിൽ ആക്രമിച്ചെന്ന് മനഃസാക്ഷി മരവിക്കുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് എംഎം മണിയുടെ വിവാദ പ്രസ്താവനയെന്നതും ചേർത്ത് വായിക്കേണ്ടതാണ്.

Tags: CPMIdukkiSFIM.M MANI
ShareTweetSendShare

More News from this section

സർവീസിനിടയിൽ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നു; പരാതി ലഭിച്ചപ്പോൾ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച അപകടത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം: രണ്ടു കുട്ടികളുടെ നില അതീവഗുരുതരം

ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടരുത്; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ല : ശിവൻ കുട്ടി

ഇടത് സംഘടനാ നേതാവിന് വീട്ടിൽ ഇരിക്കാം!! ഭാരതാംബയെ അവഹേളിച്ച വിഎസ്എസ്സി ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

അനന്തപുരിയിൽ തലയെടുപ്പൊടെ മാരാർജി ഭവൻ: ബിജെപി സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാടിന് സമ‍ർപ്പിക്കും

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

Latest News

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

കുബ്ബാവാല മുസ്തഫയെ ഇന്ത്യക്ക് കൈമാറി യുഎഇ; രാസലഹരി നിർമാണത്തിന് സ്വന്തം ലാബ്; പിടിച്ചെടുത്തത് 252 കോടിയുടെ പാർട്ടി ഡ്ര​ഗ്

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies