'അടിച്ചാൽ തിരിച്ചടിക്കണം, പ്രസ്ഥാനം നിലനിൽക്കാൻ അതാണ് വഴി; ബലപ്രയോ​ഗത്തിൻ്റെ മാർ​ഗം ശരിയാണെന്ന് പറയിപ്പിക്കണം': വീണ്ടും വിവാദ പ്രസ്താവനയുമായി എംഎം മണി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അടിച്ചാൽ തിരിച്ചടിക്കണം, പ്രസ്ഥാനം നിലനിൽക്കാൻ അതാണ് വഴി; ബലപ്രയോ​ഗത്തിന്റെ മാർ​ഗം ശരിയാണെന്ന് പറയിപ്പിക്കണം’: വീണ്ടും വിവാദ പ്രസ്താവനയുമായി എംഎം മണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 01:14 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: അടിച്ചാൽ തിരിച്ചടിക്കണമെന്നും ഇല്ലെങ്കിൽ‌ പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്ന് സിപിഎം നേതാവ് എംഎം മണി. താൻ ഉൾപ്പടെയുള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ട്. തിരിച്ചടിച്ചത് നന്നായിയെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം. പ്രസം​ഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും സിപിഎം നേതാവ് പറഞ്ഞു. ശാന്തൻപ്പാറ ഏരിയ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പ്രതിനിധി സമ്മേളനത്തിലാണ് എംഎം മണിയുടെ വിവാദ പ്രസം​ഗം.

അടിച്ചാൽ തിരിച്ചടിക്കുക, പ്രതിഷേധിക്കുന്ന തരത്തിൽ തിരിച്ചടിക്കുക. ആളുകളെ നമ്മൾക്കൊപ്പം നിർത്തനാണ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്. തല്ലുകൊള്ളാനായി ആരുമുണ്ടാവില്ല. മരിച്ചു പോയ പല നേതാക്കന്മാരെ വരെ നേരിട്ടടിച്ചിട്ടുണ്ട്. സഖാക്കൾ എത്രയോ പേരെ കൊന്നിരിക്കുന്നു. കാമരാജിനെ കൊന്നു, തങ്കപ്പനെ വെട്ടിക്കൊന്നു, എന്ന് തുടങ്ങി നിരവധി പേരെയാണ് ഞങ്ങൾ തീർത്തിട്ടുള്ളത്. തിരിച്ചടിച്ചത് നന്നായി എന്ന് പറയിപ്പിക്കണം. വെറുതെ പ്രസം​ഗിച്ച് നടന്നാൽ പ്രസ്ഥാനം കാണില്ല. ജനങ്ങൾ അം​ഗീകരിക്കുന്ന മാർ​ഗം സ്വീകരിക്കുക. കമ്യൂണിസ്റ്റ് പാർ‌ട്ടിയും കമ്യൂണിസ്റ്റുകാരും ബലപ്രയോ​ഗത്തിന്റെ മാർ​ഗം സ്വീകരിക്കുന്നത് കേൾക്കുന്നവരും കാണുന്നവരും ഇത് ശരിയാണെന്ന് പറയണം.

സിപിഎമ്മിന്റെ സംസ്കാരം ഒരിക്കൽ കൂടി പുറത്തുവന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ വിമർശിച്ചു. അക്രമത്തിന്റെ പാത വലിയ നേട്ടമായി കാണുകയാണ്. ഇതുതന്നെയാണ് കേരളത്തിലെ ക്യാമ്പസുകളിലും നടക്കുന്നത്. എംഎം മണിയുടെ ശൈലിയെന്ന് പറഞ്ഞ് നിസാരവത്കരിക്കേണ്ട കാര്യമില്ലെന്നും ഇത് സിപിഎമ്മിന്റെ ശൈലിയാണെന്നും അദ്ദേ​ഹം വിമർശിച്ചു.

‘യൂണിയൻ ഓഫീസ്’ എന്ന ഓമനപ്പേരിലെ ‘ഇടിമുറി’; ഓഫീസിനോട് ചേർന്നുള്ള മുറിയിൽ വിചാരണ, മർദ്ദനം, വെല്ലുവിളി; കുട്ടിസഖാക്കളുടെ ആക്രമണം തുടർക്കഥ

സിപിഎമ്മിന്റെ രീതിയും പ്രത്യയശാസ്ത്രവുമാണ് മണിയുടെ പ്രസം​ഗത്തിലൂടെ പുറത്തുവന്നതെന്നാണ് പൊതുജനാഭിപ്രായം. അക്രമാഹ്വനം നടത്തും വിധത്തിലുള്ള പ്രസം​ഗമാണ് നേതാവ് നടത്തിയത്. ദിവ്യാം​ഗനായ വിദ്യാർത്ഥിയെ എസ്എഫ്ഐ കുട്ടിസഖാക്കൾ ഇടിമുറിയിൽ ആക്രമിച്ചെന്ന് മനഃസാക്ഷി മരവിക്കുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് എംഎം മണിയുടെ വിവാദ പ്രസ്താവനയെന്നതും ചേർത്ത് വായിക്കേണ്ടതാണ്.

Tags: CPMIdukkiSFIM.M MANI
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies