"LEFT RIGHT LEFT തടഞ്ഞവരാണ് കലയെ കലയായി കാണാൻ പറയുന്നത്; തീവണ്ടിയിൽ കർസേവകരെ ചുട്ടുകൊന്നത് ആരാണെന്ന് വ്യക്തമാണ്; ഹിന്ദുക്കൾ ശക്തമായി വിമർശിക്കും"
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“LEFT RIGHT LEFT തടഞ്ഞവരാണ് കലയെ കലയായി കാണാൻ പറയുന്നത്; തീവണ്ടിയിൽ കർസേവകരെ ചുട്ടുകൊന്നത് ആരാണെന്ന് വ്യക്തമാണ്; ഹിന്ദുക്കൾ ശക്തമായി വിമർശിക്കും”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2025, 03:04 pm IST
Facebook
Twitter
WhatsAppTelegram

എമ്പുരാൻ എന്ന സിനിമയിൽ ഗോധ്രാനന്തര കലാപം ചിത്രീകരിച്ചതിലെ ഏകപക്ഷീയത ചോദ്യം ചെയ്ത് സാമൂഹ്യ നിരീക്ഷകൻ വിദ്യാസാഗർ ഗുരുമൂർത്തി. സിനിമയ്‌ക്കെതിരായ വിവാദത്തെ ഇടതുപക്ഷം കൈകാര്യം ചെയ്യുന്ന രീതിയേയും അദ്ദേഹം പരിഹസിച്ചു. ജനംടിവി ഡിബേറ്റിലൂടെയായിരുന്നു വിദ്യാസാഗർ ഗുരുമൂർത്തി തന്റെ വിമർശനം രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ക്ലാസെടുക്കുന്ന ഇടത് സഹയാത്രികരെ കാണുമ്പോൾ അത്ഭുതം തോന്നുന്നു. സിപിഎം എന്ന പാർട്ടിക്ക് ആരോടെങ്കിലും വെറുപ്പ് തോന്നിക്കഴിഞ്ഞാൽ ആ കുടുംബത്തിന്റെ കിണറ്റിൽ മലം നിക്ഷേപിക്കുക. കരി ഓയിൽ ഒഴിക്കുക. ബാർബർ ഷോപ്പിൽ നിന്ന് മുടി കൊണ്ടിടുക. എന്നിങ്ങനെ, ലോകം കണ്ട എല്ലാ മോശം പ്രവൃത്തികളും ചെയ്യാൻ മടിയില്ലാത്തവരാണ് കമ്യൂണിസ്റ്റ് പാർട്ടിക്കാർ. ഇക്കൂട്ടരാണ് അഭിപ്രായ സ്വാതന്ത്ര്യം വേണം, എതിർസ്വരങ്ങളെ അമർച്ച ചെയ്യരുത് എന്നെല്ലാം പറയുന്നത്. കുലംകുത്തി എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി പ്രസം​ഗിച്ചതിന് പിന്നാലെ അതുവരെ കൂടെക്കൊണ്ടു നടന്നിരുന്ന ടിപി ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി ക്രൗര്യം തീർത്തവരാണ് ഇതെല്ലാം പറയുന്നതെന്നതാണ് ശ്രദ്ധേയം.

ഇതേ മുരളീ​ഗോപി തിരക്കഥ എഴുതിയ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്‘ എന്ന സിനിമയ്‌ക്ക് കേരളത്തിൽ അനൗദ്യോ​ഗിക വിലക്ക് നേരിട്ടിരുന്നു. കേരളത്തിലെ പല തീയേറ്ററുകളിലും ഈ സിനിമ പ്രദർശിപ്പിക്കാൻ സമ്മതിക്കാതിരുന്നത് ആരായിരുന്നു? ഇവടുത്തെ ഡിവൈഎഫ്ഐ പ്രവർത്തകരാണ് അത് ചെയ്തത്. കാരണം അവരുടെ ഇപ്പോഴത്തെ ‘എമ്പുരാനായ’ പിണറായി വിജയനെ നേരിട്ട് വിമർശിക്കുന്ന വ്യം​ഗ്യം അതിൽ പലയിടത്തും കാണിച്ചിരുന്നു. സിനിമയുടെ പ്രദർശനം പലയിടത്തും തടയപ്പെട്ടുവെന്ന് മുരളീ ​ഗോപി തന്നെ പത്രസമ്മേളനത്തിൽ പറഞ്ഞതാണ്.

നിർമാല്യം സിനിമയിൽ ഭ​ഗവതിയുടെ മുഖത്ത് വെളിച്ചപ്പാട് ചോരതുപ്പുന്ന സീനുണ്ട്. അതിനെക്കുറിച്ച് എല്ലാവരും ചർച്ച ചെയ്യാറുമുണ്ട്. പക്ഷേ അയാൾ എങ്ങനെയാണ് ആ അവസ്ഥയിലേക്ക് എത്തിയത് എന്നതിനെക്കുറിച്ച് ആരും മിണ്ടാറില്ല. വെളിച്ചപ്പാടിന്റെ ഭാര്യയെ അവരുടെ പട്ടിണി മുതലെടുത്ത് ഒരാൾ ​​ദുരുപയോ​ഗം ചെയ്തതിനെക്കുറിച്ചും അയാളുടെ ക്രൂരതയെക്കുറിച്ചും ആ കഥാപാത്രത്തെക്കുറിച്ചും ആരും സംസാരിക്കാറില്ല. ഇടതുപക്ഷത്തിന് എപ്പോഴും സെലക്ടീവ് ക്രിട്ടിസിസം നടത്താൻ മാത്രമേ സാധിക്കാറുള്ളൂ.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയ്‌ക്കെതിരെ ഇത്രമാത്രം അസഹിഷ്ണുത കാണിച്ചവരാണ് സിനിമയെ സിനിമയായി കാണണമെന്ന് ഇപ്പോൾ പ്രസം​ഗിക്കുന്നത്.

എമ്പുരാൻ എന്ന സിനിമയിൽ ഏകപക്ഷീയമായി കാണിച്ചിട്ടുള്ള കാര്യങ്ങൾക്കെതിരെ ഇവിടുത്തെ ഹിന്ദുക്കൾ ശക്തമായ വിമർശനം ഉന്നയിക്കുക തന്നെ ചെയ്യും. ആരെയും വഴിതടഞ്ഞല്ല പ്രതിഷേധം അറിയിക്കുന്നത്. വാക്കുകളിലൂടെയാണ് വിമർശനം. അതിനുള്ള അവകാശം തങ്ങൾക്കുണ്ട്. എമ്പുരാൻ സിനിമയെ കൂകി വിളിക്കുക എന്നതല്ല ഇവിടുത്ത ഹിന്ദുക്കൾ ചെയ്യുന്നത്. സിനിമ നിരോധിക്കണമെന്ന ആവശ്യവും തങ്ങൾക്കില്ല. എന്നാൽ ​ഗോധ്രയിൽ തീപിടിച്ചതല്ല, തീവെച്ചതാണെന്നും അതിനെ തുടർന്ന് അവിടുത്തെ സാധാരണക്കാർ സംഘടിച്ച് തിരിച്ചടിച്ചതാണ് ​ഗുജറാത്തിലുണ്ടായ കലാപം എന്ന വസ്തുത തങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. ​ഗോധ്രയിലെ തീവെപ്പ് സംഘികൾ ചെയ്തതാണെന്നോ, അതൊരു ഷോർട്ട് സർക്യൂട്ടാണെന്നോ പറയുന്ന ജിഹാ​ദി വേർഷൻ പ്രചരിപ്പിക്കുന്നതിന് എതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും- വിദ്യാസാ​ഗർ ​ഗുരുമൂർത്തി പറഞ്ഞു.

Tags: Murali GopyEmpuraanLeft right leftVidyasagar gurumurthyL2: Empuraan
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies