സച്ചിൻ വാസെയെന്ന 'ക്രിമിനൽ' പോലീസുകാരന് പിന്നിൽ ഉദ്ധവ് താക്കറെയോ? മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സച്ചിൻ വാസെയെന്ന ‘ക്രിമിനൽ’ പോലീസുകാരന് പിന്നിൽ ഉദ്ധവ് താക്കറെയോ? മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2021, 11:51 am IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ വലിയ രാഷ്‌ട്രീയ പ്രതിസന്ധി നേരിടുകയാണ് ഉദ്ധവ് താക്കറെ ഭരണകൂടം. മുകേഷ് അംബാനിയുടെ വീടിന് സമീപം കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപ്പിയോ കാറിലൂടെയാണ് ഇതിനെല്ലാം തുടക്കം കുറിക്കുന്നത്. മഹാരാഷ്‌ട്ര സർക്കാരിന്റെ എല്ലാ അഴിമതികളുടേയും ചുരുളഴിയുന്നതിന് സുപ്രധാന പങ്ക് വഹിച്ചതും ഈ സ്‌കോർപിയോയാണ്.

അംബാനിയ്‌ക്ക് നേരെയുണ്ടായ ഭീഷണി ഇപ്പോൾ എത്തിനിൽക്കുന്നത് സർക്കാരിനെതിയുള്ള അഴിമതി ആരോപണങ്ങളിലാണ്. അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസെയുടെ അറസ്റ്റിലൂടെയാണ് വിവരങ്ങളെല്ലാം പുറത്തുവരുന്നത്. ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ നിർദ്ദേശ പ്രകാരം ബാറുകളിൽ നിന്ന് 100 കോടി രൂപ പിരിച്ചു നൽകിയെന്നതാണ് ഒടുവിലത്തെ ആരോപണം.

വിവാദങ്ങളുടെ തോഴനാണ് അറസ്റ്റിലായ സച്ചിൻ ഹിന്ദുറാവു വാസെക്ക് എന്ന സച്ചിൻ വാസെ. 16 വർഷത്തെ സസ്‌പെൻഷന് ശേഷം ജോലിയിൽ തിരിച്ചെത്തി ഒൻപത് മാസം തികയും മുൻപാണ് വീണ്ടും അറസ്റ്റ്. 2002ൽ ഘാട്കൂപ്പർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ സോഫ്റ്റ് വെയർ എഞ്ചിനീയർ യൂനൂസിന്റെ കസ്റ്റഡിമരണത്തിൽ 2004ലാണ് സച്ചിൻ വാസെ ആദ്യമായി അറസ്റ്റിലാകുന്നത്. ഏറ്റുമുട്ടലിലൂടെ ഇതുവരെ കൊലപ്പെടുത്തിയത് 63 കുറ്റവാളികളേയും.

1990ലായിരുന്നു സബ് ഇൻസ്‌പെക്ടറായി സച്ചിൻ വാസെയുടെ പോലീസ് ജീവിതതതിന് തുടക്കം. രണ്ട് വർഷത്തിന് ശേഷം താനെയിലെത്തി. അവിടെവച്ചാണ് കുറ്റാന്വേഷകൻ എന്ന പേര് സച്ചിനെ തേടിയെത്തുന്നത്. ഛോട്ടാ രാജൻ സംഘത്തിലെ പ്രധാനിയായ മുന്ന നേപ്പാളി അടക്കം 63 പേരെയാണ് സച്ചിൻ ഏറ്റുമുട്ടിലിലൂടെ കൊലപ്പെടുത്തിയത്.

2003ലാണ് സച്ചിൻ വാസെയുടെ കസ്റ്റഡിൽ വച്ച് ഖ്വാജ യൂനൂസ് മരിക്കുന്നത്. ഈ കേസിൽ 2004ൽ സച്ചിൻ വാസെയടക്കം നാല് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സസ്‌പെൻഷനിലായ സച്ചിൻ വാസെയുടെ യൂനൂസ് കൊലപാതകക്കേസിന്റെ വിചാരണ ഇന്നും പൂർത്തിയായിട്ടില്ല. 2008ൽ ശിവസേനയിൽ ചേർന്ന സച്ചിൻ വാസെ കുറച്ചു നാൾ പാർട്ടിയിൽ പ്രവർത്തിച്ചു. ശേഷം ഗവേഷണം, പുസ്തകമെഴുത്ത്, തുടങ്ങിയ മേഖലകളിൽ സച്ചിൻ തിരക്കിലായി.

ശിവസേന അധികാരത്തിൽ വന്നതോടെയാണ് കഴിഞ്ഞ ജൂണിൽ സച്ചിനെ സർവ്വീസിൽ തിരിച്ചെടുത്തത്. ക്രൈംബ്രാഞ്ച് യൂണിറ്റിലായിരുന്നു നിയമനം. അർണബ് ഗോസ്വാമിയ്‌ക്കെതിരായ കേസ് അന്വേഷിച്ചത് സച്ചിനായിരുന്നു. സച്ചിൻ വാസിനെതിരെ ഇന്നും അന്വേഷണം നടക്കുകയാണ്. ഏറ്റുമുട്ടൽ വിദഗ്ധൻ, സൈബർ വിഷയങ്ങളിൽ ജ്ഞാനി, എഴുത്തുകാരൻ, കുശാഗ്രബുത്തിക്കാരൻ എന്നീ വിശേഷങ്ങൾ ഉണ്ടെങ്കിലും എന്നും വിവാദങ്ങളുടെ തോഴനായിരുന്നു സച്ചിൻ വാസെ.

Tags: sachin vaze
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies