സുരക്ഷാ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ല: വെള്ളവും ഭക്ഷണവും നൽകാതെ അഫ്ഗാൻ അഭയാർത്ഥികളോട് പാകിസ്താൻറെ കൊടുംക്രൂരത
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സുരക്ഷാ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ല: വെള്ളവും ഭക്ഷണവും നൽകാതെ അഫ്ഗാൻ അഭയാർത്ഥികളോട് പാകിസ്താന്റെ കൊടുംക്രൂരത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 08:44 am IST
Facebook
Twitter
WhatsAppTelegram

കാബൂൾ: താലിബാൻ ആക്രമണത്തിൽ ഭയന്ന് പലായനം ചെയ്ത അഭയാർത്ഥികളെ ഭീകരർക്ക് തന്നെ വിട്ടുകൊടുത്ത് പാകിസ്താന്റെ ക്രൂരത. അഫ്ഗാൻ പടിക്കാൻ ആളും അർത്ഥവും കൊടുത്ത പാകിസ്താൻ താലിബാന്റെ അഭയാർത്ഥി വിരുദ്ധ നയങ്ങൾക്ക് പൂർണ്ണ പിന്തുണയാണ് നൽകുന്നത്.

ദരിദ്രമേഖലകളിൽ നിന്നും നഗരപ്രദേശങ്ങളിൽ നിന്നും താലിബാൻ ഇറക്കിവിട്ടവരാണ് ഭൂരിഭാഗം പേരും . കൂട്ടക്കൊല ഭയന്നാണ് ആഗസ്റ്റ് മാസം തുടക്കത്തിൽ അഭയാർത്ഥി പ്രവാഹം ഉണ്ടായത്. അഭയാർത്ഥികളെ സ്വീകരിക്കണമെന്ന ഐക്യരാഷ്‌ട്രസഭയുടെ നിർദ്ദേശം നിലനിൽക്കേ പാകിസ്താൻ അതിർത്തി പലതവണ അടയ്‌ക്കുകയും സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു.താലിബാനോട് കൂറില്ലാത്ത അഫ്ഗാൻ പൗരന്മാരോട് യാതൊരു ദയാദാക്ഷിണ്യ വുമില്ലാതെയാണ് പാക് സൈനികർ പെരുമാറുന്നത്. പലരും വെള്ളം പോലും കിട്ടാതെ വലയുകയാണ്. കൊടുംചൂടിലും തണുപ്പിലും താൽക്കാലിക കൂടാരം കെട്ടി താമസിക്കു ന്നതായാണ് അന്താരാഷ്‌ട്രം ഏജൻസികൾ പറയുന്നത്.

അഭയാർത്ഥികൾക്കായി പ്രത്യേകം ക്യാമ്പുകളോ സൗകര്യങ്ങളോ ഒരുക്കിയിട്ടില്ലെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി ഷേഖ് റഷീദ് വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ സ്പിൻ ബോൾദാകിലും ചമനിലും അതിർത്തി കടന്നെത്തിയ 200 പേരടങ്ങുന്ന കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘത്തെ പാക് സൈന്യം തിരികെ താലിബാന് കൈമാറിയ ക്രൂരതയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേ സമയം രണ്ടു രാജ്യത്തും കയറ്റാത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ഇതിനിടെ മൂന്നുലക്ഷ ത്തിലധികം അഫ്ഗാനികൾ പാകിസ്താന്റെ അതിർത്തിപ്രദേശങ്ങളിൽ കാലങ്ങളായി ജീവിക്കു ന്നതായാണ് കണക്ക്. പ്രദേശത്തെ അവരുടെ സുരക്ഷയിൽ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാനാകില്ലെന്നാണ് പാകിസ്താൻ ആവർത്തിച്ച് വ്യക്തമാക്കുന്നത്.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് താലിബാൻ നടത്തുന്നത്. തങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാത്ത ജനങ്ങളെ വധിക്കുകയോ തടവിലാക്കുകയോ ചെയ്യുന്നതാണ് താലിബാന്റെ രീതി. പ്രവിശ്യകൾ പിടിച്ചെടുത്തിരിക്കുന്ന നേതാക്കന്മാരുടെ സ്വഭാവം പോലെയാണ് നടപടികൾ നീങ്ങുന്നത്. അതിനാൽ തന്നെ പാക് അതിർത്തിയിലേക്ക് പലായനം ചെയ്തവരോട് ഒരോ ദിവസവും ഒരോ നയമാണ്. താലിബാൻ ആക്രമണം തുടങ്ങിയ ശേഷം നാലു ലക്ഷം അഫ്ഗാനികളാണ് വീട് വിട്ട് പലായനം ചെയ്തത്. ഇതുകൂടാതെ 20 ലക്ഷത്തോളം ജനത സ്വന്തം രാജ്യത്ത് പലയിടത്തായി അലയുകയാണെന്നും ഐക്യരാഷ്‌ട്രസഭ താലിബാന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

Tags: TALIBAN-PAK
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies