ഒമിക്രോൺ സൈലന്റ് കില്ലറാണ് ; രോഗമുക്തി നേടി ; അസ്വസ്ഥതകൾ മാറുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഒമിക്രോൺ സൈലന്റ് കില്ലറാണ് ; രോഗമുക്തി നേടി ; അസ്വസ്ഥതകൾ മാറുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്

Janam Web Desk by Janam Web Desk
Feb 23, 2022, 03:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണയുടെ വ്യാപനം രൂക്ഷമായതോടെ സുപ്രീംകോടതിയിലും നടപടിക്രമങ്ങൾ ഓൺലൈനായി മാറ്റിയിരുന്നു. കൊറോണ ബാധിച്ച സുപ്രീംകോടതി ജഡ്ജിയുടെ അനുഭവമാണ് ഇപ്പോൾ വാർത്തയാകുന്നത്. ഒമിക്രോൺ ഒരു സൈലന്റ് കില്ലറാണെന്നാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറയുന്നത്. രോഗം ഭേദമായെങ്കിലും, കൊറോണാനന്തരമുണ്ടായ അസ്വസ്ഥതകളിൽ നിന്ന് പുറത്ത് വരാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും എൻ.വി.രമണ പറയുന്നു.

സുപ്രീംകോടതിയിലെ നടപടിക്രമങ്ങൾ സാധാരണ നിലയിലേക്ക് മാറ്റണമെന്ന ശുപാർശകൾക്ക് മറുപടിയായാണ് എൻ.വി.രമണ ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ വികാസ് സിങ് ആണ് ഈ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കായി അവതരിപ്പിച്ചത്. ഒമിക്രോൺ ഗുരുതരമല്ലെന്നും, പ്രശ്‌നങ്ങൾ കുറവാണെന്നുമാണ് വികാസ് സിങ് പറഞ്ഞത്.

ഇതിന് പിന്നാലെയാണ് തന്റെ അനുഭവങ്ങൾ ചീഫ് ജസ്റ്റിസ് തുറന്ന് പറഞ്ഞത്. ‘ ആദ്യ തരംഗത്തിൽ കൊറോണ ബാധിച്ചിരുന്നു. എന്നാൽ നാല് ദിവസത്തിനുള്ളിൽ ഇതിൽ നിന്ന് മുക്തി നേടാനായി. പക്ഷേ ഇത്തവണ രോഗം ബാധിച്ച് 25 ദിവസം പിന്നിട്ടും, ഇപ്പോഴും അതിന്റെ പ്രശ്‌നങ്ങളിൽ നിന്ന് പുറത്ത് കടക്കാനായിട്ടില്ല. സ്ഥിതിഗതികൾ വിശദമായി പരിശോധിച്ച ശേഷം കോടതി നടപടികൾ പഴയ രീതിയിലാക്കുന്നത് പരിഗണിക്കാമെന്നും’ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഈ വർഷം ജനുവരിയിൽ സുപ്രീംകോടതിയിലെ 10 ജഡ്ജിമാർക്ക് കൊറോണ ബാധിച്ചിരുന്നു. കോടതിയിലെ 30 ശതമാനം ജീവനക്കാർക്കും കൊറോണ ബാധിക്കുകയും പലരും ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തതോടെയാണ് കോടതി നടപടിക്രമങ്ങൾ ഓൺലൈനാക്കിയത്. ജനുവരി മൂന്ന് മുതൽ ഓൺലൈനായാണ് വാദം കേൾക്കുന്നത്.

Tags: CHIEF JUSTICEOmicronn v ramana
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സ്ത്രീകളെ പിന്തുടർന്ന് രഹസ്യമായി വീഡിയോ എടുത്തു, സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു; പിന്നാലെ അശ്ലീല സന്ദേശങ്ങൾ, യുവതിയുടെ പരാതിയിൽ 26-കാരൻ അറസ്റ്റിൽ

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം 51 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഝജ്ജാർ

സൈക്കിളിൽ മോതിരവും അത്തറും വിറ്റു നടന്നിരുന്ന ജമാലുദ്ദീൻ; ചങ്കൂർ ബാബ ആയപ്പോൾ 40 അക്കൗണ്ടുകളിലായി 106 കോടിയുടെ നിക്ഷേപം; പണം എത്തിയത് ​ഗൾഫിൽ നിന്നും

“ഡൽ​​ഹിയിലെ വെള്ളക്കെട്ടിന് വിട”; വിമർശകരുടെ വായടപ്പിച്ച് പർവേഷ് സാഹി​ബ് സിം​ഗ്, ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് മന്ത്രി

ബന്ധങ്ങൾ സുശക്തം, ആദരം, അഭിമാനം; വിദേശസന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

Latest News

പഞ്ചവർ​ഗത്തറയും പീഠവും കൊത്തിയത് 12 ടൺ ഭാരമുള്ള കൃഷ്ണശിലകളിൽ, രക്ഷയ്‌ക്കായി നാ​ഗബന്ധനപൂട്ടും; സന്നിധാനത്ത് നവ​ഗ്രഹക്ഷേത്രം ഒരുങ്ങുന്നു

പ്രസിഡന്റിനെയും കുടുംബാം​​ഗങ്ങളെയും അധിക്ഷേപിച്ചു; മസ്കിന്റെ ​ഗ്രോക് ചാറ്റ്ബോട്ടിന് തുർക്കി കോടതിയുടെ വിലക്ക്

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies