രാജ്യം തകർക്കാൻ ഞങ്ങൾ സമ്മതിക്കില്ല; അസമിൽ ഭീകരബന്ധമുളള മദ്രസ അടിച്ച് തകർത്ത് നാട്ടുകാർ-madrasa demolished
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യം തകർക്കാൻ ഞങ്ങൾ സമ്മതിക്കില്ല; അസമിൽ ഭീകരബന്ധമുളള മദ്രസ അടിച്ച് തകർത്ത് നാട്ടുകാർ-madrasa demolished

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 05:01 pm IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: അസമിൽ ഭീകരബന്ധമുളള മദ്രസ മദ്രസ അടിച്ച് തകർത്ത് പ്രദേശവാസികൾ. ഗോൽപ്പാറയിലെ മദ്രസയാണ് നാട്ടുകാർ പൊളിച്ച് നീക്കിയത്. ഇവിടെ ജോലി ചെയ്തിരുന്ന രണ്ട് പേർ ബംഗ്ലാദേശികൾ ആണെന്നും, ഇവർക്ക് ഭീകര സംഘടനയായ അൽ ഖ്വായ്ദയുമായി ബന്ധമുണ്ടെന്നും അടുത്തിടെ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടുകാർ ചേർന്ന് മദ്രസ പൊളിച്ച് നീക്കിയത്. ഇരുവരും താമസിച്ചിരുന്ന വീടും പൊളിച്ചു.

ബംഗ്ലാദേശി പൗരന്മാരായ അമിനുൾ ഇസ്ലാം, ജഹംഗീർ അലോം എന്നിവരാണ് മദ്രസയിൽ അദ്ധ്യാപകരായി ജോലി ചെയ്തിരുന്നത്. ഇതിന്റെ മറവിൽ രാജ്യത്ത് ഭീകരാക്രമണം ഉൾപ്പെടെ ആസൂത്രണം ചെയ്തുവരികയായിരുന്നു ഇവർ. ഇതിനിടെയാണ് ഇവരുടെ ഭീകര ബന്ധം പുറത്തുവന്നത്. നിലവിൽ ഇരുവരും ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമായി തുടരുകയാണ്.

2020 മുതലാണ് മിനുൾ ഇസ്ലാമും, ജഹംഗീർ അലോമും മദ്രസയിൽ ജോലി ആരംഭിച്ചത്. ഇസ്ലാമിക പുരോഹിതനായ ജലാലുദ്ദീൻ ഷെയ്ഖ് ഷെയ്ഖ് ആണ് ഇവരെ മദ്രസയിൽ ജോലിക്ക് നിയോഗിച്ചത്.  ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്രസയിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് തീവ്ര ഇസ്ലാമിക ചിന്തകളെക്കുറിച്ചുള്ള ക്ലാസുകളാണ് ഇവർ നൽകിയിരുന്നത്.

അതേസമയം ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ തകർക്കപ്പെടുന്ന നാലാമത്തെ മദ്രസയാണ് ഗോൽപ്പാറയിലേത്. നേരത്തെ സർക്കാർ മൂന്ന് മദ്രസകൾ പൊളിച്ചുനീക്കിയിരുന്നു.

Tags: Assammadrasademolished
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies