കോടിയേരി ബാലകൃഷ്ണൻ മരിക്കാനുള്ള കാരണം കൊടുത്ത മരുന്നുകളുടെ സൈഡ് ഇഫക്ട് എന്ന് വിനോദിനി ബാലകൃഷ്ണൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോടിയേരി ബാലകൃഷ്ണൻ മരിക്കാനുള്ള കാരണം കൊടുത്ത മരുന്നുകളുടെ സൈഡ് ഇഫക്ട് എന്ന് വിനോദിനി ബാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2023, 09:43 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്ന നിലയിൽ അറിയപ്പെട്ടതാണ് തനിക്ക് ഏറ്റവും അഭിമാനം നൽകിയതെന്ന് കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ.

കാൻസർ ആണെന്ന് അറിഞ്ഞിട്ടും ഒട്ടും തളരാതെയാണ് കോടിയേരി ബാലകൃഷ്‌ണൻ രോഗത്തെ നേരിട്ടത്. ചികിത്സയുടെ ഒരുഘട്ടത്തിൽ എല്ലാവർക്കും പ്രതീക്ഷയുണ്ടായിരുന്നു അദ്ദേഹത്തിന് ഒന്നുംവരില്ലെന്ന്. കാൻസർ രോഗിയെന്ന നിലയിൽ കോടിയേരിയെ ആരും കണ്ടിട്ടില്ല .’ കാൻസർ പടർന്നതായിരുന്നില്ല കീമോ കൊടുത്ത് കൊടുത്ത് ബാക്കി ഓർഗൻസിനെ ബാധിച്ചതാണ്. അവസാന സമയം കാൻസർ ബാധ കുറഞ്ഞിരുന്നതാണ്. പക്ഷേ ഡോക്‌ടർമാരുടെ മനസിൽ പാൻക്രിയാസ് കാൻസർ എന്ന ചിന്ത തന്നെയായിരുന്നു. കീമോ തുടർന്നുകൊണ്ടേയിരുന്നു.

പൂർണമായും ഇമ്മ്യൂണിറ്റി നശിച്ചുപോവുകയല്ലേ ചെയ്യുന്നത്. ഡോക്‌ടർമാർ പറയുന്നത് അനുസരിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാൻ കഴിയുക.അമേരിക്കയിൽ നിന്നുള്ള നിർദേശമനുസരിച്ചാണ് നാട്ടിൽ തുടർ ചികിത്സ നടത്തിയത്. അവർ പറയുന്ന മരുന്ന്, പറയുന്ന ഡോസിലാണ് ഇനിടെ കൊടുത്തുവന്നത്. അതിന്റെ സൈഡ് എഫക്‌ട് ആയിരുന്നു ഇവർ ശ്രദ്ധിക്കേണ്ടിയിരുന്നത്. ആധികാരികമായി എനിക്ക് പറയാനാറിയില്ല .

അമ്മയെയും മക്കളെയും കൊണ്ടാണ് കോടിയേരി ഏറ്റവും അധികം വിഷമിച്ചിട്ടുള്ളത് എന്ന് വിമർശകർ പറഞ്ഞു. അത് അങ്ങനെയല്ല, അദ്ദേഹം ഏറ്റവും സന്തോഷിച്ചിട്ടുള്ളത് ഞങ്ങളെ ഓർത്താണ്. പാർട്ടിക്ക് വേണ്ടി ജീവിച്ചിരുന്ന മനുഷ്യനാണ്.

അദ്ദേഹം നല്ലൊരു ഭർത്താവും സുഹൃത്തുമായിരുന്നു. നല്ല നേതാവായിരുന്നു, നല്ല മനുഷ്യനായിരുന്നു. ഒരുപാട് വേട്ടയാടപ്പെട്ടിട്ടുണ്ട്. ഒരു മനുഷ്യജീവിതത്തിൽ സഹിക്കാൻ പറ്റുന്നതിലും അപ്പുറം സഹിച്ചു. ഏത് കാലത്ത് തുടങ്ങിയ വേട്ടയാടൽ ആണ്. ബിനീഷിനെ മയക്കുമരുന്ന് കേസിലെ പ്രതിയെന്നാണ് ഇപ്പോഴും പറയുന്നത്. ആ കുട്ടി ഒരിക്കലും അങ്ങനെ ആയിട്ടില്ല. ബിനോയുടെ കേസും തീർന്നെന്ന് പറയുന്നു, എനിക്കിതൊന്നും അറിയില്ല’, വിനോദിനി പറയുന്നു.

 

Tags: kodiyerivinodini
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies