കേരളത്തിൽ ആകെ വധശിക്ഷയ്ക്ക് വിധേയമായത് 26 പേർ; എല്ലാം കണ്ണൂർ സെൻട്രൽ ജയിലിൽ; അപ്പോൾ പൂജപ്പുരയിലെ കണക്കുകൾ എവിടെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ ആകെ വധശിക്ഷയ്‌ക്ക് വിധേയമായത് 26 പേർ; എല്ലാം കണ്ണൂർ സെൻട്രൽ ജയിലിൽ; അപ്പോൾ പൂജപ്പുരയിലെ കണക്കുകൾ എവിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2023, 10:49 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പിതൃ സഹോദരിയേയും ഭർത്താവിനേയും കൊലപ്പെടുത്തിയ കേസിൽ പഴയിടം സ്വദേശി അരുണിന് കഴിഞ്ഞ ദിവസമാണ് കോടതി വധശിക്ഷ വിധിച്ചത്. ഏറെ കാലത്തിന് ശേഷമാണ് കേരളത്തിൽ ഒരു വധശിക്ഷ വിധിക്കുന്നത്. അപൂർവങ്ങളിൽ അപൂർവങ്ങളായ കേസുകളിൽ മാത്രമാണ് ഇന്ത്യയിൽ വധശിക്ഷ വിധിക്കുന്നത്.

കേരളത്തിൽ ഇതുവരെ 26 പേരെ തൂക്കിലേറ്റിയെന്നാണ് സർക്കാർ കണക്ക്. നിയമസഭയിൽ എംഎൽഎ കടകംപള്ളി സുരേന്ദ്രൻ ഉന്നയിച്ച ചോദ്യത്തിന്റെ മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് കണ്ണൂർ സെൻട്രൽ ജയിലിലെ കണക്കുമാത്രമാണ്. സംസ്ഥാന രൂപീകരണത്തിന് ശേഷം 1958-ൽ ആയിരുന്നു ആദ്യ വധശിക്ഷ കേരളത്തിൽ നടന്നത്. എന്നാൽ നിലവിൽ സംസ്ഥാന സർക്കാരിന്റെ കയ്യിലുള്ളത് 26 പേരുടെ കണക്കുകൾ മാത്രമാണ്. 1991-ൽ റിപ്പർ ചന്ദ്രനെ ആയിരുന്നു ആവസാനമായി കേരളത്തിൽ തൂക്കി കൊന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

1958- 91 കാലഘട്ടത്തിൽ പൂജപ്പുര സെൻട്രൽ ജയിലിലും വധശിക്ഷകൾ നടന്നിട്ടുണ്ട്. ഇവയുടെ വിവരങ്ങൾ ലഭ്യമല്ലെന്നാണ് സർക്കാർ പറയുന്നത്. നിലവിൽ ആറ്റിങ്ങൽ കൊലപാതക കേസിലെ പ്രതി നിനോ മാത്യൂവാണ് മരണം വരെ തൂക്കിലേറ്റാൻ വിധിക്കപ്പെട്ട് പൂജപ്പുരയിൽ ഉള്ളത്. 1960- 65 കാലഘട്ടത്തിൽ ആയിരുന്നു കേരളത്തിൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പിലാക്കിയത്. ആഞ്ച് പേരെ ആയിരുന്നു മരണം വരെ തൂക്കിലേറ്റിയത്.

വധശിക്ഷ വിധിക്കുന്നതിലെ മാനദണ്ഡങ്ങൾ കർശനമാക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ കുറ്റകൃത്യത്തിന്റെ സ്വഭാവവും ക്രൂരതയും അടിസ്ഥാനമാക്കുന്നതിനൊപ്പം പ്രതി സ്വയം നവീകരിക്കാനുള്ള സാധ്യതകൾ കൂടി പരിശോധിക്കണമെന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം.

ഒരു പ്രതിയെ മരണംവരെ തൂക്കിലേറ്റാൻ വിധിച്ചാൽ ഒറ്റയ്‌ക്കൊരു സെല്ലിലായിരിക്കും പ്രതിയെ പാർപ്പിക്കുക. ചട്ട പ്രകാരം പ്രതിക്ക് മാനസ്സികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കണം. പ്രതിയെ മാനസ്സികമായി മരണത്തിന് തയ്യാറാക്കേണ്ടതുണ്ട്. പ്രതിയുടെ ശരീര ഭാരം തൂക്ക് കയറിന് അനുയോജ്യമാണോ എന്ന് നോക്കും. സൂര്യനുദിക്കുന്നതിന് മുമ്പായിരിക്കും വധശിക്ഷ. ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കും.

Tags: DEATH SENTENCE
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies