തീർത്ഥാടകരെ കൊല്ലാനും ആക്രമണസ്ഥലത്ത് നിന്ന് രക്ഷപ്പെടാനും ഭീകരരെ സഹായിച്ചു; താമസവും ഭക്ഷണവും നൽകി; അറസ്റ്റിലായ ഹക്കീമിനെക്കുറിച്ച് പൊലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീർത്ഥാടകരെ കൊല്ലാനും ആക്രമണസ്ഥലത്ത് നിന്ന് രക്ഷപ്പെടാനും ഭീകരരെ സഹായിച്ചു; താമസവും ഭക്ഷണവും നൽകി; അറസ്റ്റിലായ ഹക്കീമിനെക്കുറിച്ച് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 07:37 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: റിയാസി ഭീകരാക്രമണക്കേസിൽ അറസ്റ്റിലായ പ്രതിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി റിയാസി എസ്എസ്പി മോഹിത ശർമ. കേസിൽ പിടിയിലായ ഹക്കിംദീന് (Hakimdeen – 45) ഭീകരരുമായി അടുത്ത ബന്ധമാണുള്ളതെന്നും ആക്രമണം നടപ്പിലാക്കുന്നതിന് നിർണായക പങ്കുവഹിച്ചയാളാണെന്നും വാർത്താസമ്മേളനത്തിൽ പൊലീസ് അറിയിച്ചു.

ഭീകരർക്ക് നിരവധി തവണ അഭയം നൽകിയിട്ടുള്ളയാളാണ് പ്രതി. ഭീകരർക്ക് താമസ സൗകര്യം, ഭക്ഷണം എന്നിവ ഏർപ്പാടാക്കുക, ഭീകരാക്രണം നടത്താൻ പദ്ധതിയിട്ട ലൊക്കേഷനുകളിലേക്ക് പ്രതികളെ എത്തിക്കുക, ഭീകരർക്ക് വേണ്ട മറ്റ് സഹായങ്ങൾ ഉറപ്പുവരുത്തുക എന്നിവയെല്ലാം ചെയ്തിരുന്നത് ഹക്കീമാണ്. റിയാസിയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് വെടിവച്ച് അപായപ്പെടുത്തിയ ഭീകരർക്ക് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ചെയ്ത് നൽകിയത് ഹക്കീമായിരുന്നു.

കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. 150ഓളം പേർ കസ്റ്റഡിയിലാണ്. ഹക്കീമിനെ പിടികൂടിയത് രജൗരിയിലെ ബന്ദ്രാഹിയിൽ നിന്നാണ്. റിയാസി ഭീകരാക്രമണ സമയത്ത് ലൊക്കേഷനിൽ ഹക്കീം ഉണ്ടായിരുന്നു. ആക്രമണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഭീകരർ‌ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയതും ഹക്കീമാണ്. ഇയാളുടെ വീട്ടിൽ പലതവണയായി ഭീകരർ എത്തിയിരുന്നു. ആക്രമണത്തിന് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയതിന് 6,000 രൂപയാണ് ഹക്കീം കൈപ്പറ്റിയത്. മൂന്ന് ഭീകരരാണ് ഹക്കീമുമായി ബന്ധം സ്ഥാപിച്ചിരുന്നതെന്നും അവർ പിടിയിലാകുന്നതു വരെ പൊലീസിന് വിശ്രമമില്ലെന്നും എസ്എസ്പി പ്രതികരിച്ചു.

റിയാസിയിൽ ജൂൺ ഒമ്പതിനായിരുന്നു ഭീകരാക്രമണം നടന്നത്. ശിവഖോരി ക്ഷേത്രത്തിൽ നിന്നും കത്രയിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെയായിരുന്നു ആക്രമണം. വെടിവയ്പ്പിനെ തുടർന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞു. കുഞ്ഞങ്ങളടക്കം 10 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags: Reasi Terror Attackreasi attack
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies