“എൻ്റെ കുട്ടികൾ അവരുടെ സ്വന്തം നഗരത്തിൽ ജോലിക്ക് അർഹരല്ലേ?ലജ്ജാകരം'': കർണാടക സംവരണ ബില്ലിനെതിരെ ആഞ്ഞടിച്ച് ഫോൺ പേ സിഇഒ സമീർ നിഗം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എന്റെ കുട്ടികൾ അവരുടെ സ്വന്തം നഗരത്തിൽ ജോലിക്ക് അർഹരല്ലേ?ലജ്ജാകരം”: കർണാടക സംവരണ ബില്ലിനെതിരെ ആഞ്ഞടിച്ച് ഫോൺ പേ സിഇഒ സമീർ നിഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 11:09 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : കർണാടകയിലെ തിരഞ്ഞെടുത്ത സ്വകാര്യ ജോലികളിൽ സ്വദേശികൾക്ക് 100% സംവരണം നിർബന്ധമാക്കാനുള്ള കർണാടക സർക്കാരിന്റെ നിർദേശത്തിനെതിരെ ആഞ്ഞടിച്ച് ഫോൺ പേ സിഇഒ സമീർ നിഗം രംഗത്തു വന്നു.

ഇന്ത്യൻ നാവികസേനയിൽ ജോലി ചെയ്തിരുന്ന തന്റെ പിതാവിന്റെ ഉദാഹരണം ഉദ്ധരിച്ചുകൊണ്ട് ​​ബില്ലിൽ പറഞ്ഞിരിക്കുന്നത് പോലെ “അദ്ദേഹത്തിന്റെ മക്കൾ കർണാടകയിൽ ജോലിക്ക് അർഹരല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ ” എന്ന് നിഗം ചോദിച്ചു.

തദ്ദേശീയർക്ക് 100 ശതമാനം സംവരണം നിർബന്ധമാക്കുന്ന ബില്ലുമായി രംഗത്തു വന്ന കർണാടക സർക്കാരിന്റെ നടപടിയെ “ലജ്ജാകരം” എന്ന് വിളിച്ച ഫോൺപേ സ്ഥാപകനും സിഇഒയുമായ സമീർ നിഗം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കൂടി കനത്ത പ്രതിഷേധം രേഖപ്പെടുത്തി.

“എനിക്ക് 46 വയസ്സായി. 15 വർഷത്തിലധികം ഒരു സംസ്ഥാനത്ത് ജീവിച്ചിട്ടില്ല എന്റെ അച്ഛൻ ഇന്ത്യൻ നേവിയിൽ ജോലി ചെയ്തു. രാജ്യത്തുടനീളം പോസ്റ്റ് ചെയ്തു. അവന്റെ മക്കൾ കർണാടകയിൽ ജോലിക്ക് അർഹരല്ല?

ഞാൻ കമ്പനികൾ സ്ഥാപിച്ചു . ഇന്ത്യയിലുടനീളം 25000+ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു! എന്റെ കുട്ടികൾ അവരുടെ സ്വന്തം നഗരത്തിൽ ജോലിക്ക് അർഹരല്ലേ? നാണക്കേട് “. ഫോൺ പേ സ്ഥാപകൻ സമീർ നിഗം ഒരു X പോസ്റ്റിൽ എഴുതി.

എന്നാൽ, സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് സംവരണം നിർബന്ധമാക്കുന്ന ബിൽ കർണാടക സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ കർണാടക മന്ത്രിസഭ വിഷയം വിശദമായി ചർച്ച ചെയ്ത് ഭാവി നടപടി തീരുമാനിക്കും. ബില്ലിനെച്ചൊല്ലി വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവവികാസം.

തദ്ദേശീയർക്ക് ക്വാട്ട നിർദേശിക്കുന്ന കർണാടക ഗവൺമെൻ്റിന്റെ ബില്ലിൽ “അഗാധമായ ആശങ്കയും നിരാശയും” ഉണ്ടെന്ന് നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനീസ് (നാസ്‌കോം) പറഞ്ഞതിന് പിന്നാലെയാണ് ഇത് .

Tags: Phone PeSameer NigamKarnataka job quota bill
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies