ക്യാമറയും ലൈറ്റും കണ്ട് ബോധംകെട്ട് വീണു; സിനിമയിൽ എത്തിയിട്ട് 47 വർഷം; ഉള്ളൊഴുക്കിലെ ലീലാമ്മയിലൂടെ വീണ്ടും ഉർവശിയെ തേടി അം​ഗീകാരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്യാമറയും ലൈറ്റും കണ്ട് ബോധംകെട്ട് വീണു; സിനിമയിൽ എത്തിയിട്ട് 47 വർഷം; ഉള്ളൊഴുക്കിലെ ലീലാമ്മയിലൂടെ വീണ്ടും ഉർവശിയെ തേടി അം​ഗീകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 02:04 pm IST
FacebookTwitterWhatsAppTelegram

1977-ൽ തന്റെ എട്ടാം വയസിലാണ് ഉർവശി അഭിനയരം​ഗത്ത് എത്തിയത്. ക്യാമറയും ലൈറ്റും ആദ്യമായി കണ്ടപ്പോൾ ബോധം കെട്ട് വീണയാളാണ് കുഞ്ഞ് കവിതാരഞ്ജിനി എന്ന ഉർവശി. 47 വർഷം നീണ്ടു നിന്ന കരിയറിൽ ആറാം തവണയാണ് മികച്ച നടിയായി ഉർവശി തിരഞ്ഞെടുക്കപ്പെട്ടത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ 18 വർഷത്തിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്കാരം എത്തിയത്.

സ്കൂളിൽ നിന്ന് പ്രോ​ഗ്രസ് റിപ്പോർട്ട് കിട്ടുന്നത് പോലെയാണ് അവാർഡെന്ന് ഉർവശി പ്രതികരിച്ചു. എനിക്കുവേണ്ടി കാത്തിരുന്ന് ക്രിസ്റ്റോ ഓരോ പ്രാവശ്യം വിളിക്കുമ്പോഴും ഞാൻ ചൂടായിട്ടൊക്കെയുണ്ട്. പുരസ്‌കാരം സംവിധായകൻ ക്രിസ്റ്റോ ടോമിക്ക് സമർപ്പിക്കുന്നുവെന്ന് നടി പറഞ്ഞു.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് അവധി എടുത്ത ഉർവശി 2006 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് തിരിച്ച് വന്നത്. അതിന് ശേഷം നിരവധി ചിത്രങ്ങൾ അഭിനയിച്ചെങ്കിലും മുമ്പുള്ള ഉർവശിയെ അതിലൊന്നും കാണാൻ സാധിച്ചില്ല. എന്നാൽ തമിഴിൽ മികച്ച വേഷങ്ങൾ ലഭിക്കുകയും ചെയ്തു. എന്നാൽ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ലീലമ്മയിലൂടെ മലയാള സിനിമയ്‌ക്ക് പഴയ ഉർവശിയെ തിരിച്ച് കിട്ടിയെന്ന് സിനിമനിരൂപകർ അടക്കം അഭിപ്രായപ്പെട്ടിരുന്നു.

1969 ജനുവരി 25ന് പ്രശസ്ത നാടക അഭിനേതാക്കളായ ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായാണ് ഉർവ്വശി ജനിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഏകദേശം 702 ചിത്രങ്ങളിൽ അഭിനയിച്ചു. 1979-ൽ പുറത്തിറങ്ങിയ കതിർമണ്ഡപം എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

1989 മുതൽ 1991 വരെ തുടർച്ചയായി മൂന്ന് തവണ മികച്ച നടിക്കുള്ള പുരസ്കാരം താരം നേടി. മഴവിൽ കാവടി, വർത്തമാനകാലം, തലയണമന്ത്രം, ഭരതം, കാക്കത്തൊള്ളായിരം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നു അം​ഗീകാരം. തുടർന്ന് 1995ൽ കഴകം, 2006 മധുചന്ദ്രലേഖ എന്നിലൂടെയും മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. രണ്ട് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും അവർക്ക് ലഭിച്ചിട്ടുണ്ട് . അച്ചുവിന്റെ അമ്മ (2005) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും ഉർവശി നേടി.

 

 

 

 

Tags: kerala state film awardurvashi actress
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies