അപകീർത്തികരമായ വാർത്തവരും, ഇല്ലെങ്കിൽ അഞ്ചുലക്ഷം വേണം; കാവേരിയുടെ പരാതി, കേസ്; പ്രിയങ്ക കേസിൻ്റെ നാൾവഴി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

അപകീർത്തികരമായ വാർത്തവരും, ഇല്ലെങ്കിൽ അഞ്ചുലക്ഷം വേണം; കാവേരിയുടെ പരാതി, കേസ്; പ്രിയങ്ക കേസിന്റെ നാൾവഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 08:13 pm IST
FacebookTwitterWhatsAppTelegram

20 വർഷമാണ് ഒരുകേസിന്റെ പേരിൽ ക്രൂശിക്കപ്പെട്ടതെന്ന് നടി പ്രിയങ്ക. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരെയുണ്ടായ കേസിനെക്കുറിച്ചും അത് മറികടന്നതിനെക്കുറിച്ചും നടി വ്യക്തമാക്കിയത്. “നടി കാവേരിയാണ് എനിക്കെതിരെ പരാതി നൽകിയത്”.2004 ഫെബ്രുവരി 10ന് തിരുവല്ല പൊലീസാണ് നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കുറ്റം ആരോപിച്ച് പ്രിയങ്കയ്‌ക്കെതിരെ കേസെടുക്കുന്നത്. 20 വർഷത്തിന് ശേഷമാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി പ്രിയങ്കയെ കുറ്റവിമുക്തയാക്കുന്നത്.

ക്രൈം വാരികയിൽ മകളെക്കുറിച്ച് അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിക്കുമെന്നും ഇല്ലെങ്കിൽ അഞ്ചുലക്ഷം രൂപ നൽകമെന്നുള്ള ഭീഷണിയായിരുന്നു കാവേരിയുടെ അമ്മയ്‌ക്ക് ലഭിച്ച ഫോൺകോളിലുണ്ടായിരുന്നത്. കാവേരിയുടെ അമ്മ വാരികയിൽ വിളിച്ച് ചോദിച്ചപ്പോൾ അത്തരം വാർത്തയൊന്നും ഇല്ലെന്നായിരുന്നു മറുപടി. പിന്നീടാണ് അന്വേഷണം പ്രിയങ്കയിലേക്ക് എത്തുന്നത്.

മൂന്നുലക്ഷം നൽകാമെന്ന് പറഞ്ഞ് കാവേരിയുടെ അമ്മയെകൊണ്ട് പ്രിയങ്കയെ ആലപ്പുഴയിലെ ഹോട്ടലിലേക്ക് പൊലീസ് വിളിച്ചുവരുത്തി. ഇതിന് മുന്നിൽ വച്ചാണ് അറസ്റ്റ് ചെയ്യുന്നതും. ആൾമാറാട്ടം, ഭീഷണി, പണം തട്ടിയെടുക്കൽ തുടങ്ങിയവയിരുന്നു കുറ്റങ്ങൾ. 2012ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 2015-ലാണ് വിചാരണ തുടങ്ങുന്നത്. 2021 സെപ്റ്റംബറിലാണ് തെളിവുകളെല്ലാം പരിശോധിച്ച കോടതിയെ പ്രിയങ്ക നിരപരാധിയാണെന്ന് വിധിക്കുന്നത്.

തന്റെ ഫോണിലേക്ക് വന്ന അജ്ഞാത ഫോൺകോളിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് പ്രിയങ്ക വ്യക്തമാക്കുന്നത്. “കാവേരിക്കെതിരെ അപകീർത്തികരമായ വാർത്ത വാരികയിൽ വരുമെന്നാണ് പറഞ്ഞത്. തുക ആവശ്യപ്പെട്ട കാര്യവും ഭീഷണി വന്നകാര്യവും പ്രിയങ്ക കാവേരിയുടെ അമ്മയെ അറിയിച്ചു. പിന്നാലെ അവർ ആവശ്യപ്പെട്ട പ്രകാരമാണ് താൻ ആലപ്പുഴയിലേക്ക് പോയത്. തുടർന്നാണ് അതാെരു കെണിയാണെന്ന് മനസിലായതെന്നും തന്റെ ഫോണിലേക്ക് വന്ന കോളിന്റെ വിവരങ്ങൾ പൊലീസിന് കൈമാറിയെങ്കിലും അറസ്റ്റിലായെന്നും” നടി പറഞ്ഞു. ക്രൈം നന്ദകുമാറാണ് കേസിന് പിന്നിൽ കളിച്ചതെന്നാണ് പ്രിയങ്ക ഉറച്ചുവിശ്വസിക്കുന്നത്.

Tags: oldkavericasemoviepriyankamalayalamactress
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies