"ഹിന്ദുക്കളെ കശാപ്പു ചെയ്യുന്നവൻ" മുഹമ്മദ് യൂനസിൻ്റെ യോഗ്യതകൾ പുനഃപരിശോധിക്കണം;നൊബേൽ സമ്മാന സമിതിക്ക് കത്തെഴുതി ബംഗാൾ ബിജെപി എംപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“ഹിന്ദുക്കളെ കശാപ്പു ചെയ്യുന്നവൻ” മുഹമ്മദ് യൂനസിന്റെ യോഗ്യതകൾ പുനഃപരിശോധിക്കണം;നൊബേൽ സമ്മാന സമിതിക്ക് കത്തെഴുതി ബംഗാൾ ബിജെപി എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 12:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : നോബേൽ സമ്മാന ജേതാവും ബംഗ്ലാദേശ് ഇടക്കാല ഗവൺമെൻ്റ് തലവനുമായ മുഹമ്മദ് യൂനസിന്റെ യോഗ്യതകൾ പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ ബിജെപി ലോക്‌സഭാ എംപി ജ്യോതിർമയ് സിംഗ് മഹാതോ നോർവീജിയൻ നൊബേൽ കമ്മിറ്റിക്ക് കത്തയച്ചു.

സമാധാനത്തിനുള്ള നോബേൽ സമ്മാന ജേതാവായ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിൽ “ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ കടുത്ത അതിക്രമങ്ങൾ ” നടക്കുകയാണ്. ഇത് പരിഹരിക്കണമെന്നും മഹ്തോ തന്റെ കത്തിൽ നോബേൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടു .

“ഈ ക്രൂരതകളെ പരസ്യമായി അപലപിക്കാനും ബംഗ്ലാദേശിൽ ഡോ.യൂനസിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ അപലപിച്ച് പ്രസ്താവന ഇറക്കാനും” മഹ്തോ നോബേൽ കമ്മിറ്റിയോട് അഭ്യർത്ഥിച്ചു.

“അക്രമത്താലും അനീതിയാലും മലിനമായ വ്യക്തികൾക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നതിലെ വിരോധാഭാസം ഉയർത്തിക്കാട്ടാൻ നിർബന്ധിതനായ ഹൃദയത്തോടെയാണ് ഞാൻ ഇത് നിങ്ങൾക്ക് എഴുതുന്നത്.” മഹാതോയുടെ കത്തിൽ പറയുന്നു.

” ഡോ. യൂനുസ്, മനുഷ്യരാശിക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾ സംഘടിപ്പിക്കുകയോ അതിനു നേരെ കണ്ണടയ്‌ക്കുകയോ ചെയ്യുന്നു. ബംഗ്ലാദേശിൽ സംഘടിതമായി വീടുകളും ഹിന്ദു ക്ഷേത്രങ്ങളും നശിപ്പിക്കുന്നത് ഉൾപ്പെടെയുള്ള അക്രമങ്ങൾ വർധിച്ചിട്ടുണ്ട്. ബലാത്സംഗങ്ങൾ, മതപരമായ അവകാശങ്ങൾ അടിച്ചമർത്തൽ, ഹിന്ദു ആഘോഷങ്ങളായ ദുർഗാപൂജക്കെതിരെയുള്ള ഭീഷണിപ്പെടുത്തൽ, കൊള്ളയടിക്കൽ, പൊതു ആഘോഷങ്ങൾ നിരോധിക്കൽ എന്നിവയാണ് ബംഗ്ലാദേശിൽ നടമാടുന്നത്.”

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡോക്ടർ യൂനസിനെ അപലപിക്കുകയും ബംഗ്ലാദേശിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് പിന്നിലെ “മാസ്റ്റർ മൈൻഡ്” എന്ന് വിളിക്കുകയും ചെയ്തതായി മഹാതോ തന്റെ കത്തിൽ പരാമർശിച്ചു. “സമാധാനത്തിന്റെയും നീതിയുടെയും സത്തയ്‌ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് മനുഷ്യരാശിയുടെ പ്രത്യാശയുടെ വിളക്കായ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുമ്പോൾ അതിന്റെ ധാർമ്മികത നഷ്ടപ്പെടും” എന്നും പുരുലിയ എംപി പരാമർശിച്ചു.

“ഒരുകാലത്ത് സാമൂഹ്യ പരിഷ്കർത്താവായി ആഘോഷിക്കപ്പെട്ട ഡോ. യൂനസ് ഇപ്പോൾ “ഹിന്ദുക്കളെ കശാപ്പു ചെയ്യുന്നവൻ ” ആയി മാറിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകൂടം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, അതിന്റെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇന്ത്യാ വിരുദ്ധ വായ്‌ത്താരികളിൽ മുഴുകുകയും ചെയ്യുന്നു. നൊബേൽ സമ്മാനം ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം നടപടികൾ,” മഹ്തോയുടെ കത്തിൽ പറയുന്നു.

Tags: Muhammad YunusBangladesh's Muhammad Yunus
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies