പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും റോഡുകള്‍ നിര്‍മിക്കാം എന്ന കണ്ടുപിടുത്തത്തിനാണ് രാജഗോപാലന്‍ വാസുദേവന് പത്മശ്രീ ലഭിക്കുന്നത്. മധുരയില്‍ പ്രൊഫസറാണ്. കൂടുതല്‍ കാലം നിലനില്‍ക്കുന്നതും വെള്ളം പ്രതിരോധിക്കാന്‍ കഴിവുള്ളതുമാണ് ഇത്തരം റോഡുകള്‍. ഈ കണ്ടുപിടുത്തത്തിന്റെ പേറ്റന്റും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.